HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

Essay on Global Warming in Malayalam ആഗോളതാപനം ഉപന്യാസം

Essay on Global Warming in Malayalam Language: ആഗോളതാപനം ഉപന്യാസം / ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഉപന്യാസം

Essay on Global Warming in Malayalam Language : ആഗോളതാപനം ഉപന്യാസം / ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഉപന്യാസം

Essay on Global Warming inMalayalam

ഈ അടുത്തകാലത്തായി ലോകമെമ്പാടും ഏറെ ചർച്ചചെയ്യുന്ന ഒരു വാക്കാണ് ആഗോളതാപനം. ഒരു മഹാവിപത്തിന്റെ ഭീകരമായ ചിത്രം ഈ വാക്കിൽ നിറഞ്ഞുകിടക്കുന്നു. എന്താണ് ആഗോളതാപനം? ഭൗമോ പരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രത്തിന്റെയും താപനി ലയിൽ വന്നുകൊണ്ടിരിക്കുന്ന വർദ്ധനവിനെയാണ് ആഗോളതാപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യന്റെ പ്രകൃതിയുടെമേലുള്ള കടന്നുകയറ്റവും അനിയന്ത്രിതമായ പ്രവർത്തനങ്ങളും പ്രകൃതിയിൽ ഉണ്ടാക്കുന്ന ചില പ്രതിഭാസമാണ് ഭൗമാന്തരീക്ഷത്തിലെ ചൂട് കൂട്ടുന്നത്. ഭൗമോപരിതലത്തിൽ വന്നുപതിക്കുന്ന സൂര്യതാപത്തിൽ ഏറിയഭാഗവും പ്രതിഫലിച്ചു ചിതറിപ്പോകുന്നു. തന്മൂലം ചൂടിന്റെ കാഠിന്യം ഭൂമിയിൽ രൂക്ഷമാകുന്നില്ല. എന്നാൽ പ്രക്രിയയ്ക്ക് വിരുദ്ധമായി അവയിൽ കുറെഭാഗം അന്തരീക്ഷത്തിലുള്ള ചില വാതകങ്ങളും നീരാവിയും വലിച്ചെടുക്കുന്നു. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രിക് ഓക്സൈഡ് തുടങ്ങിയവയാണ് ചൂട് വലിച്ചെടുക്കുന്ന വാതകങ്ങൾ. ഇവയെ "ഹരിതഗൃഹവാതകങ്ങൾ' എന്നു വിളിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നു. തൽഫലമായി ഭൂമിയിലെ താപനില വർദ്ധിക്കുന്നു. 1750 മുതലാണ് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവിലെ ഗണ്യമായ വർദ്ധനവ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. വ്യാവസായിക പുരോഗതിയാണ് ഇതിനു കാരണം. വ്യവസായസ്ഥാപനങ്ങൾ പുറ ത്തേക്കുവിടുന്ന പുകയും ഡീസൽ, കൽക്കരി തുടങ്ങിയ ഇന്ധനങ്ങൾ കത്തുന്നതുമൂലം ഉണ്ടാകുന്ന കരിയും പുകയും പ്രധാന കാരണമാണ്. വനനശീകരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വളരെയേറെ വർദ്ധിക്കുവാൻ കാരണമായി. സസ്യങ്ങൾ പ്രകാ ശസംശ്ലേഷണം നടത്തുകവഴി കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് നിയന്ത്രിതമായിരുന്നു. എന്നാൽ വിവേചനം കൂടാതെ സസ്യസ മ്പത്ത് നശിപ്പിക്കുന്നതു കാരണം ഈ സാധ്യത ഇല്ലാതാകുന്നു. ദിന ന്തോറും പെരുകുന്ന മോട്ടോർ വാഹനങ്ങൾ പുറത്തേക്കുവിടുന്ന പുക അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് ക്രമാതീതമായി വർദ്ധിപ്പിക്കുകയാണ്. ആഗോളതാപത്തിന് ഒരു പ്രധാന കാരണമാണ് ഇത്.

അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും അപക ടകാരികളായ മറ്റു വാതകങ്ങളുടെയും അളവ് ക്രമാതീതമായി വർദ്ധി ച്ചപ്പോൾ സൂര്യനിൽനിന്നുള്ള താപം, ഈ വാതകങ്ങൾ കൂടുതലായി വലിച്ചെടുക്കുവാൻ തുടങ്ങി. തൽഫലമായി അന്തരീക്ഷത്തിലെ താപ നില ഉയരുവാൻ തുടങ്ങി. അന്തരീക്ഷത്തിലെ ചൂട് തീവ്രമാകാൻ തുടങ്ങി. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവ സാനമാകുമ്പോഴേക്കും അന്തരീക്ഷോഷ്മാവ് അഞ്ച് ഡിഗ്രി സെൽഷ്യ സിനു മീതെ വർദ്ധിക്കുമത്രേ. ഇത് പരിസ്ഥിതിക്ക് വലിയ ആഘാത മാണ് ഉണ്ടാക്കുവാൻ പോകുന്നത്. ഭൂമിയിൽ ജീവന്റെ നിലനില്പിനെ തന്നെ അപകടത്തിലാക്കുകയാണ്. 

അന്തരീക്ഷത്തിലെ ഊഷ്മാവ് വർദ്ധിപ്പിക്കുന്നതിൽ കോൺക്രീറ്റ് പരിസരങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഫ്രിഡ്ജുകളും ഏസി കളും പ്രവർത്തിക്കുമ്പോൾ അന്തരീക്ഷത്തിലേക്കു വ്യാപിക്കുന്ന വാതകം ഓസോൺ പാളിയിൽ വിള്ളലുകൾ ഉണ്ടാക്കുന്നു. ഓസോൺപാളി യാണ് സൂര്യൻ നിൽനിന്നും വരുന്ന പല മാരകരശ്മികളെയും തടയു ന്നത്. ഇവ ഭൂമിയിൽ വന്നുപതിക്കുന്നത് ആപത്താണ്.

ആഗോളതാപനത്തിന്റെ ഫലമായി വർദ്ധിക്കുന്ന ചൂടിൽ ഏറിയ കൂറും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. തൽഫലമായി സമുദ്രജലം ചൂടുപിടിക്കും. 3000 മീറ്റർ ആഴത്തിൽവരെ സമുദ്രജലം ചൂടുള്ളതായി ത്തീരും. ചൂടുപിടിച്ച് സമുദ്രജലത്തിന്റെ വ്യാപ്തം വർദ്ധിക്കും. ഇത് ജലനിരപ്പ് ഉയരുവാൻ കാരണമാകും. ധ്രുവപ്രദേശങ്ങളിൽ പത്ത് ഡിഗ്രി സെന്റിഗ്രേഡ് ചൂട് വർദ്ധിക്കും. ഇത് അവിടെയുള്ള മഞ്ഞുമലകൾ ഉരുകുവാൻ ഇടയാക്കും. അതോടെ സമുദ്രജലവിതാനം ഉയരും. ലോക ത്തിലെ പ്രധാന നഗരങ്ങൾ കടലിനടിയിലാവുകയും ചെയ്യും. 

ആഗോളതാപനം കാലാവസ്ഥയെ തകിടം മറിക്കും. സമുദ്രജലത്തിന്റെ ഘടനയിൽ സാരമായ മാറ്റങ്ങൾ ഉണ്ടാക്കും. വെള്ളപ്പൊക്കം, കനത്ത മഴ, വൻകൊടുങ്കാറ്റ് എന്നിവയ്ക്ക് വഴിവയ്ക്കും . ഈ വ്യതിയാനങ്ങൾ പ്രപഞ്ചജീവിതത്തിന്റെ താളം തെറ്റിക്കും. ജീവജാലങ്ങളുടെ നില നില്പിനെ ഇത് പ്രതികൂലമായി ബാധിക്കും. കാലാവസ്ഥയിലുള്ള വ്യതി യാനം കാർഷികമേഖലയ്ക്ക് വിനാശകരമായിത്തീരും. കൃഷിയിടങ്ങൾ മരുഭൂമികളായിമാറും. സൈബീരിയയായിരിക്കും ലോകത്തിന്റെ ഭക്ഷ്യ കലവറ. - കാലാവസ്ഥാവ്യതിയാനംമൂലം നദികളുടെ ഉത്ഭവസ്ഥാനത്ത മഞ്ഞ് ഉരുകുന്നതിനാൽ വൻനദികളുടെ നിലനില്പ്പോലും അവതാളത്തി ലാകും. ആഗോളതാപനം ഒരു നിയന്ത്രണവുമില്ലാതെ ഇങ്ങനെ തുടരു കയാണെങ്കിൽ ഭൂമിയുടെ സർവ്വനാശമായിരിക്കും ഫലം. ആഗോളതാപന ത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ലോകരാഷ്ട്ര ങ്ങൾ ഇപ്പോൾ മുന്തിയ പരിഗണനയാണ് നൽകുന്നത്. 

അന്തരീക്ഷത്തിലെ താപവർദ്ധന കാലാവസ്ഥയിലുണ്ടാക്കുന്ന ദൂഷ്യ ഫലങ്ങൾ ഭീകരമായിരിക്കും. താപനില ഉയരുന്നത് മനുഷ്യന്റെ ആരോ ഗ്യസ്ഥിതി മോശമാകുവാൻ കാരണമാകും. പലതരത്തിലുള്ള രോഗ ങ്ങൾക്കും രോഗാണുക്കളുടെ വളർച്ചയ്ക്കും കാരണമാകും. മഞ്ഞ പ്പിത്തം, പലതരം കാൻസറുകൾ എന്നിവ വ്യാപകമാകും. പല ജീവജാ ലങ്ങളും ഭൂമിയിൽനിന്നും അപ്രത്യക്ഷമാകും. ആഗോളതാപനനിയന്ത്രണത്തിന് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുക എന്നുള്ളതാണ് ഏകമാർഗ്ഗം. വനനശീകരണമാണ് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈ ഡിന്റെ വർദ്ധനവിനു ഒരു പ്രധാന കാരണം. സസ്യങ്ങൾക്ക് അന്നജ നിർമ്മാണത്തിന് കാർബൺ ഡൈ ഓക്സൈഡ് ആവശ്യമാണ്. അതിന് ആവശ്യമായ വാതകം അന്തരീക്ഷത്തിൽനിന്നുമാണ് അവ സ്വീകരിക്കു ന്നത്. തന്മൂലം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് നിയന്ത്രിക്കപ്പെടും. എന്നാൽ വനനശീകരണവും ഹരിതസസ്യ ങ്ങളുടെ വിനാശംകൊണ്ടും മനുഷ്യൻ ഈ സാദ്ധ്യതകൾ ഇല്ലാതാക്കുക യാണ്. ഫലമോ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നു. അതുകൊണ്ട് വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച് ഭൂമി യിലെ ഹരിതസസ്യങ്ങളെ സംരക്ഷിക്കണം. അനിയന്ത്രിതമായ വനന ശീകരണവും വൃക്ഷഹത്യകളും ഒഴിവാക്കിയേ മതിയാകൂ.

സമുദ്രജലത്തിലുള്ളതും ഓക്സിജൻ പുറത്തുവിടുന്നതുമായ സൂക്ഷ്മസസ്യങ്ങളും മലിനീകരണംമൂലം നശിച്ചുകൊണ്ടിരിക്കുക യാണ്. കടൽപ്പായലുകളും മറ്റും കരയിലെ സസ്യങ്ങളെയെന്നപോലെ അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് നിയന്ത്രി ക്കുന്നതിലും ഓക്സിജൻ പ്രദാനം ചെയ്യുന്നതിലും നല്ല പങ്കു വഹി ക്കുന്നുണ്ട്. ആ സാദ്ധ്യതയെയാണ് സമുദ്രജഥമലിനീകരണം ഇല്ലാതാ ക്കുന്നത്. 

കാർബൺ ഡൈ ഓക്സൈഡിന്റെ അളവു വർദ്ധിക്കുവാനുള്ള മറ്റൊരു കാരണം വാഹനങ്ങളുടെ പുകയാണ്. ദിനംപ്രതി വാഹനങ്ങ ളുടെ എണ്ണം പെരുകുകയാണ്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുകയും പൊതുവാഹന സംവിധാനങ്ങൾ ഉപയോ ഗിക്കുവാൻ ജനങ്ങളെ നിർബ്ബന്ധിക്കുകയും ചെയ്താൽ വാഹനപ്പെരുപ്പം കുറയ്ക്കാനും അതുവഴി ലോകത്തെ നാശത്തിൽനിന്നും ഒരു പരിധി വരെ രക്ഷിക്കാനും സാധിക്കും. 

ആഗോള താപനത്തിന്റെ വിപത്തിനെപ്പറ്റി സാധാരണ ജനങ്ങൾ ബോധവാന്മാരല്ല. അതുകൊണ്ട് ഇക്കാര്യത്തിൽ പൊതുജനങ്ങളെ അറിവുള്ളവരാക്കേണ്ടിയിരിക്കുന്നു.

വ്യവസായവും സുഖസൗകര്യങ്ങളും മനുഷ്യരാശിക്കു ഒഴിച്ചു കൂടാനാവില്ല. വികസനവും പുരോഗതിയും വേണ്ടെന്നുവയ്ക്കാനും ആവില്ല. എന്നാൽ അതെല്ലാം വച്ചുപുലർത്തി അനുഭവിക്കാൻ നല്ല അന്തരീക്ഷവും പ്രപഞ്ചവും ജീവനും വേണം. ഭൂമിയിലെ ജീവരാശി യുടെ മേൽ വിനാശത്തിന്റെ തീമഴ ചൊരിയാൻ പാകത്തിൽ ആഗോള താപനം എന്ന പ്രതിഭാസം ഒരു ഭീഷണിയായി അനുദിനം പെരുകുക യാണ്. ഇതുണ്ടാക്കിവച്ച മനുഷ്യരാശിതന്നെ അതു പരിഹരിക്കാനും മുന്നോട്ടുവന്നില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം.

Twitter

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts

കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള ആരോഗ്യ വെല്ലുവിളി

climate change and health

കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തിന്റെ എല്ലാതലങ്ങളെയും ഗൗരവതരമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. ലോകം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനപരമായ വലിയൊരു വെല്ലുവിളി ആരോഗ്യപ്രശ്നങ്ങൾ വളർന്നു വരുന്നതാണ്. അന്തരീക്ഷ ഊഷ്മാവിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നത് ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. താപ കാലാവസ്ഥാ താളക്രമത്തിൽ വന്ന മാറ്റം സാംക്രമിക രോഗങ്ങൾക്ക് ആക്കംകൂട്ടി. ഉഷ്ണമേഖലാ രോഗങ്ങളിൽ (Tropical Diseases) പ്രധാനികളായ ചിക്കുൻഗുനിയ, ഡെങ്കി തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ പ്രഹരശേഷിയും വ്യാപനതോതും അടുത്തിടെയായി വർധിച്ചു വരുന്നതായി കാണുന്നു.

agolathapanam essay in malayalam language

ആഗോളതാപനവും നമ്മുടെ പൊതുഭവനമായ ഭൂമിയും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകമെമ്പാടും ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ഒരു പ്രതിസന്ധിയാണ് ആഗോളതാപനം. ഭൂമിയിൽ അനുഭവപ്പെടുന്ന ചൂട് ക്രമാതീതമായും, മുൻപില്ലാത്ത രീതിയിലും വർദ്ധിക്കുന്ന ഈയൊരു പ്രതിഭാസം മനുഷ്യരുടെ ജീവിതത്തെ മാത്രമല്ല ദുർഘടമാക്കുന്നത്. മറ്റു ജീവജാലങ്ങളുടെ അതിജീവനവും പ്രകൃതിയുടെ തന്നെ നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്ന നിലയിലേക്ക് ഈയൊരു പ്രതിസന്ധി വളർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ആഗോളതാപനം യഥാർത്ഥത്തിൽ എന്താണ്, ഇതിനെ തടയുവാനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നിങ്ങനെയുള്ള ചിന്തകളിലേക്കാണ് നമ്മുടെ ഇന്നത്തെ വിചിന്തനത്തിലൂടെ നാം സഞ്ചരിക്കാൻ ശ്രമിക്കുന്നത്.

ഭൂമിയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിലും മുമ്പുകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായും ക്രമാതീതമായും താപനില ഉയരുന്നതിനെയാണ് ആഗോളതാപനം എന്ന പ്രതിഭാസമായി നാം വിശേഷിപ്പിക്കുന്നത്. അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ അളവ് വർദ്ധിക്കുന്നതാണ് ആഗോളതലത്തിൽ താപനില വർദ്ധിക്കുവാൻ കാരണമായി ഗവേഷകർ പറയുന്നത്. സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന പ്രകാശവും താപവും വഹിക്കുന്ന, നാം സൂര്യരശ്മികൾ എന്ന് വിളിക്കുന്ന, ആവൃത്തി, ഫ്രീക്വൻസി കൂടിയ കിരണങ്ങളിൽ നല്ലൊരു പങ്കും സാധാരണരീതിയിൽ മേഘങ്ങളിലും, സമുദ്രജലോപരിതലത്തിലും ഹിമാവരണത്തിലും ഒക്കെ തട്ടി പ്രതിഫലിച്ചുപോവുകയാണ് ചെയ്യുന്നത്. ചെറിയൊരു പങ്ക് താപം മാത്രമായിരുന്നു ഭൂമിയും, ജലവും ഒക്കെ ആഗിരണം ചെയ്തിരുന്നത്. സൂര്യകിരണങ്ങൾ ഭൂമിയിൽ പതിച്ച് ഭൂമിയിലെ താപനില കൂടുതലായി ഉയരുമ്പോൾ ഭൂമിയിൽനിന്ന് ഉത്സർജിക്കപ്പെടുന്ന ഇൻഫ്രാറെഡ് രശ്മികളും, ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഫലിച്ച് പുറത്തേക്ക് പോകുന്ന സൂര്യകിരണങ്ങളും തടസമില്ലാതെ സഞ്ചരിച്ചിരുന്നതുകൊണ്ട്, ഭൂമിയിലെ താപനില ക്രമാതീതമായി വർദ്ധിച്ചിരുന്നില്ല. എന്നാൽ അതേസമയം, ഭൗമാന്തരീക്ഷത്തിലെ ചില വാതകങ്ങൾ, ഭൂമിയിൽ ജീവയോഗ്യമായ താപനില കൈവരിക്കുന്നതിന് സഹായകമായ രീതിയിൽ ചൂട് നിലനിറുത്താൻ സഹായിക്കുകയും ചെയ്തിരുന്നു. അന്തരീക്ഷം ഇല്ലാത്ത ചന്ദ്രനെപ്പോലെയുള്ള ഇടങ്ങളിൽ ജീവൻ നിലനിൽക്കാനുള്ള ചൂട് ഇല്ലാത്തതിന് കാരണം ഇത്തരമൊരു ആരോഗ്യപരമായ താപസംരക്ഷണം ഉണ്ടാകാത്തതുകൂടിയാണ്.

ഒരുഭാഗത്ത് ഭൂമിയിൽ താപനില നിലനിറുത്താൻ സഹായിച്ചിരുന്ന അന്തരീക്ഷം ഭൂമിയെ ജീവയോഗ്യമാക്കുന്നതിൽ സഹായിച്ചുവെങ്കിൽ, മറുഭാഗത്ത്, കഴിഞ്ഞ കുറെ വർഷങ്ങളിൽ, ഭൂമിയിൽ ഹരിതഗൃഹവാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചത് അന്തരീക്ഷതാപനില അപകടകരമായ വിധത്തിൽ വർദ്ധിക്കുന്നതിന് കാരണമായി. ഭൗമാന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് വർദ്ധിച്ചതനുസരിച്ച്, ഭൂമിയിൽ നിന്ന് കുറഞ്ഞ ആവൃത്തിയിൽ ഉത്സർജ്ജിക്കപ്പെടുന്ന രശ്മികളും, ഭൗമോപരിതലത്തിൽ തട്ടി പ്രതിഫലിക്കപ്പെട്ടിരുന്ന സൂര്യകിരണങ്ങളും അന്തരീക്ഷത്തിൽ വർദ്ധമാനമായ തോതിൽ ഉണ്ടായ ഹരിതഗൃഹവാതകങ്ങളാൽ തടയപ്പെടുകയും അവയാൽ ആഗിരണം ചെയ്യപ്പെടുകയും അതുവഴി ആ ചൂട് ഭൂമിയിൽത്തന്നെ നിലനിൽക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. തുടർച്ചയായി നടക്കുന്ന ഈയൊരു പ്രതിഭാസം ഭൂമിയിലെ ചൂട് ക്രമാതീതമായി വർദ്ധിച്ചുവരുന്നതിന് കാരണമാകുന്നു. ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുന്നതനുസരിച്ച് പ്രകൃതിയിലെ താപനില വർദ്ധിക്കാൻ സാധ്യതയും കൂടുമെന്നർത്ഥം. അന്തരീക്ഷത്തിലുള്ള ജലബാഷ്പവും ഇതേ രീതിയിൽ പ്രവൃത്തിക്കും എന്നാണ് കണക്കാക്കുന്നത്. അങ്ങനെ, അന്തരീക്ഷത്തിൽ കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യവും ജലബാഷ്പവും ഒക്കെ ചേർന്ന്, അന്തരീക്ഷത്തിന്റെയും ഭൂമിയുടെയും താപനിലയിൽ വർദ്ധനവുണ്ടാക്കുന്നു. ഈയൊരു പ്രതിഭാസത്തെ നമുക്ക് ആഗോളതാപനം എന്ന് വിളിക്കാം.

ഹരിതഗൃഹവാതകങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ

ഹരിതഗൃഹവാതകങ്ങൾ വർദ്ധിക്കുന്നതാണ് ഭൂമിയിലെ അന്തരീക്ഷതാപനില വർദ്ധിക്കുന്നതിന് കാരണമെന്ന് നമുക്ക് ഏകദേശം മനസ്സിലായിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് കാർബൺ ഡൈഓക്‌സൈഡ്, മീഥേൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ കൂടുതലായി ഉണ്ടാകുന്നത് എന്നതിന്റെ ഉത്തരം കണ്ടെത്താൻ നമുക്ക് പരിശ്രമിക്കാം. വ്യവസായികവിപ്ലവം ആരംഭിച്ചതിനു ശേഷം, ഏതാണ്ട് 1850-നും 1900-നും ഇടയിൽത്തന്നെ ഭൗമാന്തരീക്ഷത്തിലെ താപനിലയിൽ വർദ്ധനവുണ്ടാകുന്നു എന്ന ഒരു കാര്യം ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഫോസിൽ ഇന്ധനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിനാലാണ് ഇത്തരം ഒരു പ്രതിഭാസം ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കുവാൻ ഗവേഷകർക്ക് സാധിച്ചിരുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് ഭൗമാന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങൾ കൂടുവാനും, അതുവഴി ഭൂമിയിൽ ചൂട് കൂടുവാനും കാരണമായി എന്ന് ലളിതമായ രീതിയിൽ പറയാം. പക്ഷെ ചിലരെങ്കിലും ഇതിനെ ആഗോളതാപനം എന്നതിനേക്കാൾ, കാലാവസ്ഥാവ്യതിയാനം എന്ന അർത്ഥത്തിലാണ് തെറ്റായി മനസ്സിലാക്കിയിരുന്നത്.

വ്യാവസായികവിപ്ലവം ആരംഭിക്കുന്നതിന് മുൻപ് തന്നെ, ഭൂമിയിലെ അനിയന്ത്രിതവും നിരുത്തരവാദിത്വപരവുമായ മാനവികഇടപെടലുകൾ ആഗോളതാപനിലയിൽ ഏകദേശം ഒരു ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുവാൻ കാരണമായിരുന്നതായി കണക്കാക്കപ്പെടുന്നു. പിന്നീടങ്ങോട്ട് ഓരോ പത്തുവർഷത്തിലും ദശാംശം രണ്ടു ഡിഗ്രി വീതം താപനില ആഗോളതലത്തിൽ വർദ്ധിച്ചുവന്നതായാണ് കരുതപ്പെടുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങൾ എടുത്താൽ ഇത് ദശാംശം നാല് ഡിഗ്രിവരെ വർദ്ധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. വ്യവസായികവിപ്ലവം പോലെയുള്ള കാരണങ്ങൾ മൂലം ഭൗമതാപനില മുൻപെങ്ങുമില്ലാത്ത വിധത്തിൽ വർദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

കൽക്കരി, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ കൂടിയ ഉപയോഗം, കൃത്രിമമായി വർദ്ധിപ്പിച്ച മൃഗങ്ങളുടെ എണ്ണം തുടങ്ങിയവ അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്‌സൈഡിന്റെയും മീഥേന്റെയും ഒക്കെ അളവ് അനുദിനം വർദ്ധിച്ചുവരുന്നതിന് കാരണമായി എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൂടുതലായി ഉണ്ടായ വനനശീകരണം, വിവിധ രാജ്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടുതീകൾ, പാടങ്ങളും, കുളങ്ങളും, പുഴകളും ഒക്കെ കൈയ്യേറുന്നതും നികത്തുന്നതും, തുടങ്ങി ഭൂമിയിലെ സന്തുലിതാവസ്ഥ തകരാൻ കാരണങ്ങൾ ഏറെയാണ്.

ആഗോളതാപനം ഉണ്ടാക്കുന്ന തിക്തഫലങ്ങൾ

ഭൂമിയിൽ ഒരു നിശ്ചിത താപനില നിലനിന്നിരുന്നത്, ഭൂമിയെ ജീവയോഗ്യമാക്കിയെങ്കിൽ, ഈ താപനില ക്രമാതീതമായി വർദ്ധിക്കുന്നതുകൊണ്ട് ഭൂമി നേരിടേണ്ടിവരുന്ന തിക്തഫലങ്ങൾ ഏറെയാണ്. ധ്രുവമേഖലകളിൽ താപനില വർദ്ധിക്കുന്നതനുസരിച്ച് അവിടങ്ങളിലുള്ള മഞ്ഞുരുകുകയും, സമുദ്രജലനിരപ്പ് ഉയരാൻ വരെ കാരണമാവുകയും ചെയ്യും. നദികളിലെയും സമുദ്രങ്ങളിലെയും ജലനിരപ്പുരയരുന്നത് താഴ്ന്ന ഭൂപ്രദേശങ്ങൾ ജലത്തിനടിയിലാകാൻ കാരണമാകും. ഭൗമതാപനില വർദ്ധിക്കുന്നത് മലകളിലെ മഞ്ഞുൾപ്പെടെയുള്ള ജലാംശത്തിന്റെ കുറവിന് കാരണമാകുകയും മലകളിൽനിന്ന് ഉത്ഭവിക്കുന്ന നദികൾ വരണ്ടുണങ്ങുന്നതിന് കാരണമാകുകയും ചെയ്തേക്കാം. താപനിലയിൽ വ്യതിയാനമുണ്ടാകുന്നത്, ചുഴലിക്കാറ്റുകൾ പോലെയുള്ള ദുരന്തങ്ങൾക്ക് കാരണമായേക്കാം. ഇതിലൊക്കെ കൂടുതലായി മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ജീവിതത്തിന് തന്നെ പ്രതിസന്ധിയുയർത്തുന്ന ഒന്നാണ് ആഗോളതാപനം എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

2023 ജൂലൈ മാസത്തിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധ യൂണിസെഫ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, വരുംവർഷങ്ങളിൽ കടുത്ത ഉഷ്‌ണതരംഗങ്ങൾ കൂടുതലായി ഉണ്ടായേക്കുമെന്നും, അതുമൂലം കുട്ടികൾ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ലോകത്ത് അൻപത്തിയഞ്ചു കോടിയോളം കുട്ടികൾ ആഗോളതാപനം മൂലം ഉണ്ടാകുന്ന ഉഷ്‌ണതരംഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ രണ്ടായിരത്തിയന്‍പതോടെ ലോകത്ത് ഏതാണ്ട് ഇരുനൂറ് കോടിയിലധികം കുട്ടികൾ കടുത്ത ഉഷ്‌ണതരംഗങ്ങൾ മൂലം ദുരിതമനുഭവിക്കേണ്ടിവരുമെന്നാണ് യൂണിസെഫ് വ്യക്തമാക്കുന്നത്. ഇത്തരം ഒരു അവസ്ഥ, കുട്ടികളിൽ ആസ്മ പോലെയുള്ള ശ്വാസകോശസംബന്ധിയായ രോഗങ്ങൾ, ഹൃദയസംബന്ധിയായ രോഗങ്ങൾ എന്നിവ വർദ്ധിക്കുവാൻ കാരണമാകും.

കുട്ടികളുടെ ആരോഗ്യം, വിദ്യാഭാസം തുടങ്ങിയ കാര്യങ്ങളിൽ മാത്രമല്ല, എല്ലാ മനുഷ്യരുടെയും മാനസിക-ശാരീരിക ആരോഗ്യത്തിന് പോലും കൂടുതൽ പ്രതിസന്ധികളാണ് ആഗോളതാപനവും അതിന്റെ അനന്തരഫലങ്ങളും ഉണ്ടാക്കുവാൻ പോകുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

ആഗോളതാപനം കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ

ഭൗമതാപനത്തോത് വർദ്ധിക്കുന്നത് മനുഷ്യജീവിതത്തിന് മാത്രമല്ല, നമ്മുടെ ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കുതന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്ന് പഠനങ്ങൾ വെളിവാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു തിന്മ പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കില്ലെങ്കിൽ കൂടി, അതിന്റെ അളവിനെ കുറയ്ക്കുവാനായി എന്ത് ചെയ്യാൻ സാധിക്കും എന്ന ഒരു ചോദ്യം ശാസ്ത്രജ്ഞരുടെയും പ്രകൃതിസ്നേഹികളുടയും മുന്നിലുണ്ട്. കാർബൺ ഡൈഓക്‌സൈഡ്, മീഥേൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളാണ്, ഭൂമിയിൽ താപം തടഞ്ഞുനിറുത്തുന്ന ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നതെന്ന് നാം കണ്ടുകഴിഞ്ഞു. അങ്ങനെയെങ്കിൽ, ഇതുപോലെ ഭൂമിയിലെ ആവാസവ്യവസ്ഥയെ തകരാറിലാക്കുന്ന ഇത്തരം വാതകങ്ങൾ കൂടുതലായി അന്തരീക്ഷത്തിൽ ഉണ്ടാകുന്നത് തടയുക എന്നതാണ് പ്രധാനപ്പെട്ട പോംവഴിയായി നമുക്ക് മുന്നിലുള്ളത്. എന്നാൽ ഇപ്പോഴത്തെ എല്ലാ പ്രവർത്തനങ്ങളും നിറുത്തിവച്ചാൽ പോലും താപനനിലയിൽ ഉടനെ വലിയ കുറവുകളൊന്നും ഉണ്ടാകില്ലെന്നാണ് കരുതപ്പെടുക. കാരണം അത്രമാത്രം ഹരിതഗൃഹവാതകങ്ങളാണ് ഭൗമാന്തരീക്ഷത്തിൽ ഇപ്പോൾത്തന്നെ ഉള്ളത്. യൂണിസെഫിന്റെ പഠനങ്ങൾ പ്രകാരം, ഭൂമിയിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിന്റെ തോത് ഏറ്റവും കുറച്ചാൽപ്പോലും രണ്ടായിരത്തിഅൻപതോടെ ഭൂമിയിലെ താപനനിലയിൽ 1.7 ഡിഗ്രി വരെ വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രകൃതിമലിനീകരണത്തോത് ഇനിയും കൂടിയാൽ, ഭൂമിയുടെ താപനില ഇത് 2.6 ഡിഗ്രി വരെ വർദ്ധിച്ചേക്കാം.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠനങ്ങൾ പേടിപ്പിക്കുന്ന കണക്കുകളാണ് നമുക്ക് മുൻപിൽ വയ്ക്കുന്നത്. കുറച്ചു പതിറ്റാണ്ടുകൾക്കുള്ളിൽ, ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴത്തേതിനേക്കാൾ കൂടുതൽ ജലദൗർലഭ്യത ഉണ്ടാകും. വിവിധയിടങ്ങളിൽ കാർഷികഉല്പാദനത്തിൽ കുറവുണ്ടായേക്കാം. മരുപ്രദേശങ്ങൾ വർദ്ധിച്ചേക്കാം. താപനിലയിൽ ഇനിയും ക്രമാതീതമായ വർദ്ധനവുണ്ടായാൽ, ഇപ്പോൾ ഭൂമിയിലുള്ള വിവിധതരം സസ്യജീവജാലങ്ങളിൽ പലതും വംശനാശം നേരിട്ടേക്കാം.

ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാകുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കുകയും, ഇത്തരം വാതകങ്ങൾ കൂടുതലായി പുറന്തള്ളപ്പെടാതിരിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയുമാണ് ഈയൊരു പ്രതിസന്ധിക്ക് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെട്രോളിയം, കൽക്കരി പോലെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയാണ് പ്രധാനപ്പെട്ട ഒരു വഴി. അതുപോലെതന്നെ, എയർ കണ്ടീഷണർ, ഫ്രിഡ്ജ്, തുടങ്ങിയ ശീതീകരണഉപകരണങ്ങൾ പുറംതള്ളുന്ന ക്ളോറോഫ്ളൂറോ കാർബണുകൾ കുറയ്ക്കുക, പൊതുവായ ഊർജ്ജ ഉപഭോഗം കുറയ്ക്കുക, കാർബൺ വിമുക്തമായ ഒരു ജീവിതരീതിക്ക് മാർഗ്ഗങ്ങൾ തേടുക, പരിസ്ഥിതി സൗഹാർദ്ദാപരമായ ഒരു ജീവിതം നയിക്കുക തുടങ്ങിയവയും ആഗോളതാപനനിയന്ത്രണത്തിന് നമ്മെ സഹായിക്കുന്ന കാര്യങ്ങളാണ്.

ആധുനിക വ്യവസായശാലകളുടെ പ്രവർത്തനത്തിനായുള്ള മലിനീകരണകാരണമാകുന്ന വൈദ്യുത ഉത്പാദനരീതികൾ, പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് ഇവയും കൂടുതൽ ഗൗരവതരമായ രീതിയിൽ നിയന്ത്രിക്കപ്പെടേണ്ട കാര്യങ്ങളാണ്. വിദ്യാർത്ഥികളെ ആഗോളതാപനത്തെക്കുറിച്ച് ബോധവാന്മാരാക്കുക,, വ്യക്തിഗതവാഹങ്ങൾക്ക് പകരം, പൊതുഗതാഗതസംവിധാനങ്ങളുടെ ഉപയോഗം, സി.എൻ.ജി പോലെയുള്ള ഗ്യാസിന്റെ കൂടുതലായ ഉപയോഗത്തെക്കറിയിച്ചുള്ള ബോധവത്കരണം, മലിനീകരണത്തോത്തുകൾ കുറയ്ക്കുവാനുള്ള ശ്രമങ്ങൾ, പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗത്തിൽ ഉണ്ടാകേണ്ട നിയന്ത്രണം തുടങ്ങി നിരവധി തലങ്ങളിൽ സർക്കാരുകൾ ആളുകളെ ബോധവാന്മാരാക്കേണ്ടതുണ്ട്. അതിനായി സാമ്പത്തികസഹായം കൂടുതൽ നീക്കിവയ്ക്കേണ്ടതുണ്ട്.

ആഗോളതലത്തിൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ

ആഗോളതാപനം വർദ്ധിക്കുന്നത് തടയാനും, താപനില കുറയ്ക്കാനും ആഗോളതലത്തിൽത്തന്നെ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്. സാങ്കേതികമായി വികസിതമായ രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാൻ സാധിക്കും. സാങ്കേതികവിദ്യകളുടെ കൈമാറ്റം, ആഗോളതാപനവർദ്ധനവിന് എതിരായ പ്രവർത്തങ്ങൾക്കുവേണ്ടിയുള്ള പണം മുടക്കൽ, ആഗോളതാപനനില കുറയ്ക്കാനായുള്ള പരിശ്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ഫോസിൽ ഇന്ധനം പോലെയുള്ള പാരമ്പര്യ ഊർജ്ജസ്രോതസ്സുകളെ ആശ്രയിക്കുന്നതിന് പകരം, സൗര, ജല ഊർജ്ജങ്ങൾ പോലെയുള്ള സുസ്ഥിര, ഹരിതോർജ്ജഉത്പാദനത്തിനുള്ള കൂടുതൽ പഠനങ്ങളും ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. കാർബൺ പുറംതള്ളുന്നതിൽ കുറവുവരുത്താൻ വികസിതരാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും ശ്രമിക്കുകയും കൽക്കരിയുടെ ഉപയോഗം സാധിക്കുമെങ്കിൽ നിറുത്തനോ, ഏറ്റവും കുറയ്ക്കാനോ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

ഭൂമിയുടെ പരിപാലനവും സസ്യങ്ങളും

ഭൂമിയുടെ പരിപാലനവും ആഗോളതാപനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം കണ്ടുകഴിഞ്ഞു. പ്രകൃതിയിൽ കൂടുതലായി ഉണ്ടായിവരുന്ന കാർബൺ ഡൈഓക്‌സൈഡിന്റെ അളവിനെ കുറയ്ക്കാൻ സസ്യങ്ങൾക്ക് കഴിയും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. അന്തരീക്ഷത്തിലെ നല്ലൊരു ഭാഗം കാർബൺ ഡൈഓക്‌സൈഡും വലിച്ചെടുക്കുന്നതും ജീവന് ഏറെ പ്രധാനപ്പെട്ട ഓക്സിജൻ തിരികെ നൽകുന്നതും സസ്യങ്ങളാണ്. അതുകൊണ്ടുതന്നെ വനനശീകരണം ഉൾപ്പെടെ പ്രകൃതിയുടെ ഹരിതാഭയ്‌ക്കേൽക്കുന്ന മുറിവുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്ന ഒന്നാണ്. നികത്തപ്പെട്ട ജലാശയങ്ങൾ, കൽക്കരിഖനനം, അശാസ്ത്രീയമായ കൃഷിരീതികൾ, അമിത കൃത്രിമ വളങ്ങളുടെയും വിഷവസ്തുക്കളുടെയും ഉപയോഗം അങ്ങനെ പ്രകൃതിക്ക് മുറിവേൽക്കപ്പെടുവാനുണ്ടായ വിവിധ കാരണങ്ങൾ നമുക്ക് മുൻപിലുണ്ട്. മനുഷ്യരുടെ തെറ്റായ പ്രവൃത്തികൾ തന്നെയാണ് അവന്റെ ജീവനുതന്നെ ഭീഷണിയായി പ്രകൃതിയിൽനിന്ന് നേരിടേണ്ടിവരുന്ന ആഗോളതാപനം പോലെയുള്ള പ്രതിസന്ധികൾ ഉണ്ടാകുവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം "ലൗദാത്തോ സി"

നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിന് നമുക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും കടമയെക്കുറിച്ചും 2015-ൽ പുറത്തിറക്കിയ "ലൗദാത്തോ സി" എന്ന തന്റെ ചാക്രികലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നതും ഈയൊരു അവസരത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ഭൂമിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാപ്രതിസന്ധികളും, ജല ദൗർലഭ്യതയും, ജൈവവൈവിധ്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവും, ആഗോള അസമത്വവും കണക്കിലെടുത്ത്, കത്തോലിക്കാസഭയിലെ അംഗങ്ങളോട് മാത്രമല്ല, ഭൂമിയിൽ അധിവസിക്കുന്ന ഓരോ ആളുകളോടുമാണ് പാരിസ്ഥിക പരിവർത്തന പ്രക്രിയയിൽ ഏവരും സ്വീകരിക്കേണ്ട കൂടുതൽ ഉത്തരവാദിത്വപരമായ പ്രവൃത്തികളെക്കുറിച്ച് പാപ്പാ പഠിപ്പിക്കുന്നത്. മനുഷ്യരുടെയും, മറ്റു ജീവജാലങ്ങളുടെയും, ഭൂമിയുടെ തന്നെയും, മുന്നോട്ടുളള നിലനിൽപ്പിനെത്തന്നെ ഗുരുതരമായി ബാധിക്കുന്ന സ്വാർത്ഥപരമായ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനും, വരും തലമുറകൾക്കും വാസയോഗ്യപരമായ ഒരു ഭൂമി നിലനിൽക്കുന്നതിനായി, ഉത്തരവാദിത്വപരമായി പ്രവർത്തിക്കാനും നമുക്ക് സാധിക്കട്ടെ. ഭൂമിയുടെ അധിപർ എന്നതിനേക്കാൾ ഭൂമിയുടെ പരിപാലകരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ബോധ്യത്തിൽ വളരാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

മഹത്തായ ദൗത്യത്തിനു നിങ്ങളുടെ സംഭാവന :  പാപ്പായുടെ സന്ദേശം ഓരോ കുടുംബത്തിലും എത്തിക്കാന്‍‍

  • അയക്കുന്നതിന്...
  • പ്രിന്‍റ് എടുക്കാന്‍

ഇനിയുള്ള പരിപാടികള്‍:

പോഡ്കാസ്റ്റ് ശ്രവിക്കാന്‍

പോഡ്കാസ്റ്റ് ശ്രവിക്കാന്‍

വാർത്താക്കുറിപ്പിന്‍റെ വരിക്കാരാകാന്‍

വാർത്താക്കുറിപ്പിന്‍റെ വരിക്കാരാകാന്‍

പുതിയ വാർത്ത ലഭിക്കാൻ

സാന്താ മാർത്തയിലെ കുര്‍ബാന

സാന്താ മാർത്തയിലെ കുര്‍ബാന

ത്രികാലപ്രാര്‍ത്ഥന

ത്രികാലപ്രാര്‍ത്ഥന

പാപ്പായുടെ പൊതുകൂടിക്കാഴ്ചകള്‍

പാപ്പായുടെ പൊതുകൂടിക്കാഴ്ചകള്‍

മഹത്തായ ദൗത്യത്തിനു നിങ്ങളുടെ സംഭാവന

agolathapanam essay in malayalam language

  • Advanced search

Log in to your account

Agolathapanam / by c. h. kunhikrishna kurup.

Text

  • Holdings ( 6 )
  • Title notes ( 1 )
  • Comments ( 0 )
Holdings
Item type Current library Collection Call number Status Date due Barcode Item holds
Malayalam U287.1 P9 ( ) 353933
Malayalam U287.1 P9 ( ) 412154
Malayalam U287.1 P9 ( ) 412153
Malayalam U287.1 P9 ( ) 356179
Malayalam U287.1 P9 ( ) 356178
Malayalam U287.1 P9 ( ) 353934

In Malayalam

There are no comments on this title.

  • Save record BIBTEX Dublin Core MARCXML MARC (non-Unicode/MARC-8) MARC (Unicode/UTF-8) MARC (Unicode/UTF-8, Standard) MODS (XML) RIS ISBD
  • More searches Search for this title in: Other Libraries (WorldCat) Other Databases (Google Scholar) Online Stores (Bookfinder.com) Open Library (openlibrary.org)

Exporting to Dublin Core...

Select the item(s) to search.

Powered by Koha

SHABDKOSH

English and Indian Language Dictionaries

The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.

Word of the Day

observatory

Subscribe to Word of the Day

Quote of the day.

“Love blinds us to faults, but hatred blinds us to virtues.” Iba Ezra

Subscribe to Quote of the Day

Subscribe to word and quote of the day, learn your language. know your words..

Dictionary. Translation. Vocabulary. Games. Quotes. Forums. And more...

Download SHABDKOSH Apps for Android and iOS

English and Indian Language Dictionaries and Apps

SHABDKOSH.COM provides one of the world’s most popular English to Indian Language Dictionary services. With easy to use interface, comprehensive database, and useful features such as voice pronunciations in multiple accents, we are devoted to ensure that Indian language resources are as good as those for any other language in the world.

This site was started in 2003 and today, this site is used by millions of people from all over the world. It was here that world’s first Indian language online dictionary was published with no fonts to install, and it was here that spoken pronunciations were made available in not just English, but many Indian languages. And, the structure and the design of the site has been the basis and inspiration for many of the competitors too!

We have fun word games here and in the mobile app. Please try and let us know how we can make them better!

Spelling Bee

Hear the words in multiple accents and then enter the spelling. The games gets challenging as you succeed and gets easier if you find the words not so easy.

The game will show the clue or a hint to describe the word which you have to guess. It’s our way of making the classic hangman game!

Antonym Match

Choose the right opposite word from a choice of four possible words. We have thousand of antonym words to play!

Comprehensive and detailed resources on topics related to languages, vocabulary, grammar, and more.

agolathapanam essay in malayalam language

Types of sentences

agolathapanam essay in malayalam language

Active Voice and Passive Voice

agolathapanam essay in malayalam language

Homophones vs Homographs vs Homonyms

About shabdkosh language portal.

agolathapanam essay in malayalam language

Since the beginning of SHABDKOSH website until today, our goal has been to create the best possible language reference resource that we can and ensure that Indian languages have as good resources as are available for other leading international languages of the world. Towards this goal, there have been several initiatives that were first developed and introduced by SHABDKOSH.COM before arriving on some of the competing sites. Some of these are as listed here.

New Features - Easier navigation and user inputs

agolathapanam essay in malayalam language

SHABKDOSH.COM is world’s leading dedicated Indian languages portal, serving our users for twenty years now. Recently, we have added two new features to improve the usability and usefulness of our dictionary services.

Vocabulary Video Challenge Results

The Vocabulary Video Challenge was our first contest that was open to all schools in India and it was really inspiring to see participation from all over India. Thanks to all the students who participated, and to the parents and school teachers who supported this contest. We are happy to announce the results of this contest today!

Recent topics in Language Forums

ForumTopic
Assamese  
English  
Hindi  
Hindi  
Hindi  
Kannada  
Punjabi  
Hindi  
Hindi  
Hindi  
English  
English  
Bengali  
Hindi  
Gujarati  

 alt=

Social Sign-in

agolathapanam essay in malayalam language

Ad-free experience & much more

SHABDKOSH Logo

If you want to access full services of shabdkosh.com

Please help Us by disabling your ad blockers.

or try our SHABDKOSH Premium for ads free experience.

Steps to disable Ads Blockers.

  • Click on ad blocker extension icon from browser's toolbar.
  • Choose the option that disables or pauses Ad blocker on this page.
  • Refresh the page.

Language Resources

Get our apps, keep in touch.

  • © 2024 SHABDKOSH.COM, All Rights Reserved.
  • Terms of Use
  • Privacy Policy

Liked Words

Logo

Environment Essay

നമുക്ക് ചുറ്റുപാടും എളുപ്പത്തിൽ ജീവിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആവരണത്തെ പരിസ്ഥിതി എന്ന് വിളിക്കുന്നു. ഏതൊരു ജീവജാലത്തിനും ജീവിക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങളും പരിസ്ഥിതിയിൽ നിന്ന് നമുക്ക് ലഭിക്കുന്നു. വായു, വെള്ളം, ഭക്ഷ്യവസ്തുക്കൾ, അനുകൂലമായ അന്തരീക്ഷം തുടങ്ങിയവ പരിസ്ഥിതി നമുക്ക് സമ്മാനിച്ചിട്ടുണ്ട്. നാമെല്ലാവരും എല്ലായ്പ്പോഴും പരിസ്ഥിതിയുടെ വിഭവങ്ങൾ പൂർണ്ണമായി ഉപയോഗിച്ചിട്ടുണ്ട്, ഇന്ന് പരിസ്ഥിതി നമ്മുടെ വികസനത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഉപന്യാസം || പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള ഉപന്യാസം || പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള ഉപന്യാസം

Table of Contents

മലയാളത്തിൽ പരിസ്ഥിതിയെക്കുറിച്ചുള്ള ഹ്രസ്വവും ദീർഘവുമായ ഉപന്യാസം

പരിസ്ഥിതിയുടെ ഈ പ്രാധാന്യം മനസിലാക്കാൻ, ഇന്ന് നമ്മൾ എല്ലാവരും ഈ ഉപന്യാസം വായിക്കും, അതിൽ നിന്ന് നിങ്ങൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

ഉപന്യാസം 1 (300 വാക്കുകൾ) – പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഉപന്യാസം

പല തരത്തിൽ നമ്മെ സഹായിക്കുന്നതും നമ്മെ ചുറ്റിപ്പറ്റിയുള്ളതുമായ എല്ലാ പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. ഇത് നമുക്ക് വളരാനും വികസിപ്പിക്കാനുമുള്ള ഒരു മികച്ച മാധ്യമം നൽകുന്നു, ഈ ഗ്രഹത്തിൽ അതിജീവിക്കാൻ ആവശ്യമായ എല്ലാം ഇത് നൽകുന്നു. നമ്മുടെ പരിസ്ഥിതിയും നമ്മിൽ നിന്ന് ചില സഹായങ്ങൾ പ്രതീക്ഷിക്കുന്നു, അതുവഴി നമ്മെ വളർത്താനും നമ്മുടെ ജീവിതം നിലനിർത്താനും ഒരിക്കലും നശിപ്പിക്കപ്പെടാതിരിക്കാനും കഴിയും. സാങ്കേതിക ദുരന്തം കാരണം നമ്മൾ പ്രകൃതിദത്തമായ മൂലകത്തെ അനുദിനം നിരാകരിക്കുകയാണ്.

ലോക പരിസ്ഥിതി ദിനം

ഭൂമിയിൽ ജീവൻ നിലനിർത്താൻ നാം പരിസ്ഥിതിയുടെ യാഥാർത്ഥ്യം നിലനിർത്തണം. പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളൂ. വർഷങ്ങളായി, പരിസ്ഥിതി ശുചിത്വത്തിനും സുരക്ഷയ്ക്കും വേണ്ടി ജനങ്ങൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 05 ലോക പരിസ്ഥിതി ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ തീം അറിയാനും നമ്മുടെ പരിസ്ഥിതിയെ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നറിയാനും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന നമ്മുടെ എല്ലാ ദുശ്ശീലങ്ങളെ കുറിച്ചും അറിയാനും നാമെല്ലാവരും ഈ കാമ്പയിനിന്റെ ഭാഗമാകണം.

പരിസ്ഥിതി സംരക്ഷണ നടപടികൾ

ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും ചെറിയ ചുവടുവെപ്പിലൂടെ നമുക്ക് പരിസ്ഥിതിയെ വളരെ എളുപ്പത്തിൽ സംരക്ഷിക്കാൻ കഴിയും. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും മാലിന്യങ്ങൾ ഉള്ളിടത്ത് വലിച്ചെറിയുകയും വേണം. പ്ലാസ്റ്റിക് ബംഗ്ലാവ് ഉപയോഗിക്കരുത്, പഴയത് വലിച്ചെറിയുന്നതിന് പകരം പുതിയ രീതിയിൽ ഉപയോഗിക്കണം.

നമുക്ക് പഴയ സാധനങ്ങൾ എങ്ങനെ പുനരുപയോഗിക്കാമെന്ന് നോക്കാം – റീചാർജ് ചെയ്യാവുന്ന ബാറ്ററികളോ പുനരുപയോഗിക്കാവുന്ന ആൽക്കലൈൻ ബാറ്ററികളോ ഉപയോഗിക്കുക, ഫ്ലൂറസെന്റ് വിളക്കുകൾ സൃഷ്ടിക്കുക, മഴവെള്ളം സംരക്ഷിക്കുക, ജലം പാഴാക്കുന്നത് കുറയ്ക്കുക, നികുതി ചുമത്തി, ഊർജം സംരക്ഷിച്ചും, വൈദ്യുതി ഉപഭോഗം കുറച്ചും, പരിസ്ഥിതി നിലനിർത്താനുള്ള ലക്ഷ്യത്തിലേക്ക് നമുക്ക് ചുവടുവെക്കാം. ഒരു യാഥാർത്ഥ്യം.

ഉപന്യാസം 2 (400 വാക്കുകൾ) – പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള ഉപന്യാസം

ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് പ്രകൃതിയുടെ വരദാനമാണ് പരിസ്ഥിതി. നമ്മൾ അതിജീവിക്കാൻ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും വായു, വെള്ളം, വെളിച്ചം, ഭൂമി, മരങ്ങൾ, വനങ്ങൾ, മറ്റ് പ്രകൃതി ഘടകങ്ങൾ എന്നിങ്ങനെ പരിസ്ഥിതിയുടെ കീഴിലാണ് വരുന്നത്.

പരിസ്ഥിതി മലിനീകരണം

ഭൂമിയിൽ ആരോഗ്യകരമായ ജീവിതത്തിന്റെ നിലനിൽപ്പിന് നമ്മുടെ പരിസ്ഥിതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിട്ടും മനുഷ്യനിർമിത സാങ്കേതികവിദ്യയും ആധുനിക യുഗത്തിന്റെ നവീകരണവും കാരണം നമ്മുടെ പരിസ്ഥിതി അനുദിനം നശിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് പരിസ്ഥിതി മലിനീകരണം പോലെയുള്ള ഏറ്റവും വലിയ പ്രശ്നം ഇന്ന് നാം അഭിമുഖീകരിക്കുകയാണ്.

പരിസ്ഥിതി മലിനീകരണം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ വിവിധ വശങ്ങളെ സാമൂഹികമായും ശാരീരികമായും സാമ്പത്തികമായും വൈകാരികമായും ബൗദ്ധികമായും ബാധിക്കുന്നു. പാരിസ്ഥിതിക മലിനീകരണം പരിസ്ഥിതിയിൽ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു, അത് ഒരു വ്യക്തി ജീവിതത്തിലുടനീളം അനുഭവിക്കുന്നു. ഇത് ഏതെങ്കിലും സമൂഹത്തിന്റെയോ നഗരത്തിന്റെയോ പ്രശ്‌നമല്ല, മറിച്ച് ലോകമെമ്പാടുമുള്ള പ്രശ്‌നമാണ്, ഈ പ്രശ്‌നത്തിന്റെ പരിഹാരം ഒരു വ്യക്തിയുടെ പരിശ്രമത്താൽ പരിഹരിക്കപ്പെടില്ല. പൂർണമായി പരിഹരിച്ചില്ലെങ്കിൽ ഒരു ദിവസം ജീവൻ നിലനിൽക്കില്ല. സർക്കാർ സംഘടിപ്പിക്കുന്ന പരിസ്ഥിതി പ്രസ്ഥാനത്തിൽ ഓരോ സാധാരണ പൗരനും പങ്കാളിയാകണം.

പരിസ്ഥിതി സംരക്ഷണം

നമ്മൾ ഓരോരുത്തരും നമ്മുടെ തെറ്റ് തിരുത്തുകയും സ്വാർത്ഥത വെടിഞ്ഞ് പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്ന് സുരക്ഷിതവും ആരോഗ്യകരവുമാക്കുകയും വേണം. വിശ്വസിക്കാൻ പ്രയാസമാണ്, എന്നാൽ ഓരോ വ്യക്തിയും സ്വീകരിക്കുന്ന ചെറിയ പോസിറ്റീവ് നടപടികൾ വലിയ മാറ്റമുണ്ടാക്കുകയും പരിസ്ഥിതി നാശം തടയുകയും ചെയ്യും എന്നത് സത്യമാണ്. വായു, ജല മലിനീകരണം നമ്മുടെ ജീവിതത്തെ അപകടപ്പെടുത്തുന്ന വിവിധ തരത്തിലുള്ള രോഗങ്ങൾക്കും വൈകല്യങ്ങൾക്കും കാരണമാകുന്നു.

പരിസ്ഥിതി മലിനീകരണത്തിന്റെ ഫലങ്ങൾ

ഇന്നത്തെ കാലത്ത്, ആരോഗ്യത്തിന്റെ വീക്ഷണകോണിൽ നിന്ന് ഒന്നും വിളിക്കാൻ കഴിയില്ല, നമ്മൾ കഴിക്കുന്നതും കഴിക്കുന്നതും കൃത്രിമ വളങ്ങളുടെ മോശം ഫലങ്ങളാൽ ഇതിനകം തന്നെ ബാധിച്ചിരിക്കുന്നു, അതിന്റെ ഫലമായി നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി ദുർബലമാകുന്നു, ഇത് ശരീരത്തെ സഹായിക്കുന്നു. സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിൽ. അതുകൊണ്ട് തന്നെ, ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞാലും നമ്മിൽ ആർക്കും എപ്പോൾ വേണമെങ്കിലും രോഗം വരാം. മനുഷ്യരാശിയുടെ നഗരവൽക്കരണത്തിന്റെയും വ്യാവസായികവൽക്കരണത്തിന്റെയും ചലനം വൈദ്യശാസ്ത്രം, വ്യവസായം, സാമൂഹിക മേഖല എന്നിവയെ വികസിപ്പിച്ചെങ്കിലും സ്വാഭാവിക ഭൂപ്രകൃതിയെ കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ആക്കി മാറ്റി. ഭക്ഷണത്തിനും വെള്ളത്തിനുമായി പ്രകൃതിയുടെ ഭൂപ്രകൃതിയെ ആശ്രയിക്കുന്നത് വളരെ വലുതാണ്, ഈ വിഭവങ്ങൾ സംരക്ഷിക്കാതെ നമുക്ക് അതിജീവിക്കാൻ കഴിയില്ല.

ഈ കാരണങ്ങളാൽ, നഗരവൽക്കരണം, വ്യവസായവൽക്കരണം, പ്രകൃതിയോടുള്ള നമ്മുടെ പെരുമാറ്റം എന്നിവ കാരണം പരിസ്ഥിതി മലിനീകരണം ലോകത്തിന്റെ പ്രധാന പ്രശ്നമാണ്, അതിന്റെ പരിഹാരം ഓരോരുത്തരുടെയും നിരന്തര പരിശ്രമത്തിലൂടെ മാത്രമേ സാധ്യമാകൂ. ലോക പരിസ്ഥിതി ദിനത്തിന്റെ പ്രചാരണത്തിൽ നാം സജീവമായി പങ്കെടുക്കണം.

ഉപന്യാസം 3 (500 വാക്കുകൾ) – പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഉപന്യാസം

ജലം, വായു, ഭൂമി, വെളിച്ചം, തീ, വനം, മൃഗങ്ങൾ, മരങ്ങൾ തുടങ്ങിയ പരിസ്ഥിതിയുടെ കീഴിലാണ് ജീവൻ സാധ്യമാക്കുന്ന എല്ലാത്തരം പ്രകൃതിദത്ത ഘടകങ്ങളും വരുന്നത്. ജീവനുള്ള ഒരേയൊരു ഗ്രഹം ഭൂമിയാണെന്നും ജീവന്റെ അസ്തിത്വം നിലനിർത്താൻ ഒരു പരിസ്ഥിതിയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

പരിസ്ഥിതി മലിനീകരണം നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം

പരിസ്ഥിതിയുടെ അഭാവത്തിൽ ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയില്ല, ഭാവിയിൽ ജീവൻ രക്ഷിക്കാൻ പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണത്. എല്ലാവരും മുന്നിട്ടിറങ്ങി പരിസ്ഥിതി സംരക്ഷണ കാമ്പയിന്റെ ഭാഗമായി.

പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഇടയിൽ പതിവായി സംഭവിക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന വിവിധ ചക്രങ്ങൾ ഭൂമിയിലുണ്ട്. ഈ ചക്രം തകരാറിലായാൽ ഉടൻ തന്നെ പരിസ്ഥിതി സന്തുലിതാവസ്ഥ തകരാറിലാകുന്നു, ഇത് തീർച്ചയായും മനുഷ്യജീവിതത്തെ ബാധിക്കുന്നു. നമ്മുടെ പരിസ്ഥിതി നമ്മെ ആയിരക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ അഭിവൃദ്ധി പ്രാപിക്കാനും വികസിക്കാനും സഹായിക്കുന്നു, അതുപോലെ തന്നെ പ്രകൃതി സൃഷ്ടിച്ച ഭൂമിയിലെ ഏറ്റവും ബുദ്ധിമാനായ ജീവികളായി മനുഷ്യനെ കണക്കാക്കുന്നു, അവർക്ക് അതിന്റെ വസ്തുതകൾ അറിയാൻ വളരെയധികം ആകാംക്ഷയുണ്ട്. സാങ്കേതിക പുരോഗതിയിലേക്ക് അവരെ നയിക്കുന്ന പ്രപഞ്ചം.

പരിസ്ഥിതിയുടെ പ്രാധാന്യം

അനുദിനം ജീവന്റെ സാധ്യതകളെ അപകടത്തിലാക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സാങ്കേതികവിദ്യ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉയർന്നുവന്നിട്ടുണ്ട്. പ്രകൃതിദത്തമായ വായു, ജലം, മണ്ണ് എന്നിവ മലിനമായിക്കൊണ്ടിരിക്കുമ്പോൾ, അത് ഒരു ദിവസം നമുക്ക് വലിയ ദോഷം വരുത്തുമെന്ന് തോന്നുന്നു. അത് പോലും മനുഷ്യരിലും മൃഗങ്ങളിലും മരങ്ങളിലും മറ്റ് ജീവജാലങ്ങളിലും അതിന്റെ മോശം പ്രഭാവം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. കൃത്രിമമായി തയ്യാറാക്കിയ വളവും ദോഷകരമായ രാസവസ്തുക്കളും ഉപയോഗിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠതയെ നശിപ്പിക്കുന്നു, മാത്രമല്ല നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്നു. വ്യാവസായിക കമ്പനികളിൽ നിന്ന് പുറത്തുവരുന്ന ഹാനികരമായ പുക നമ്മുടെ സ്വാഭാവിക വായുവിനെ മലിനമാക്കുന്നു, ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു, കാരണം നമ്മൾ എപ്പോഴും ശ്വാസത്തിലൂടെ അത് ശ്വസിക്കുന്നു.

പരിസ്ഥിതിയോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ

പ്രകൃതി വിഭവങ്ങളുടെ ദ്രുതഗതിയിലുള്ള ശോഷണത്തിന്റെ പ്രധാന കാരണം മലിനീകരണത്തിന്റെ വർദ്ധനവാണ്, ഇത് വന്യജീവികൾക്കും മരങ്ങൾക്കും നാശമുണ്ടാക്കുക മാത്രമല്ല, പരിസ്ഥിതി വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്തു. ആധുനിക ജീവിതത്തിന്റെ ഈ തിരക്കിനിടയിൽ നാം ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന ചില ദുശ്ശീലങ്ങൾ മാറ്റേണ്ടതുണ്ട്. വഷളായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിക്ക് വേണ്ടി നമ്മൾ നടത്തുന്ന ഒരു ചെറിയ ശ്രമം വലിയ നല്ല മാറ്റമുണ്ടാക്കും എന്നത് സത്യമാണ്. നമ്മുടെ സ്വാർത്ഥതയുടെയും വിനാശകരമായ ആഗ്രഹങ്ങളുടെയും പൂർത്തീകരണത്തിനായി പ്രകൃതി വിഭവങ്ങൾ ദുരുപയോഗം ചെയ്യരുത്.

ആധുനിക സാങ്കേതികവിദ്യയ്ക്ക് ഭാവിയിൽ ഒരിക്കലും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കാൻ കഴിയില്ലെന്ന് നാം ശ്രദ്ധിക്കണം. പ്രകൃതിവിഭവങ്ങൾ പാഴാക്കുന്നത് നിർത്തി അവ വിവേകത്തോടെ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ ശാസ്ത്രവും സാങ്കേതികവിദ്യയും വികസിപ്പിക്കണം, എന്നാൽ ഈ ശാസ്ത്രീയ വികസനം ഭാവിയിൽ പരിസ്ഥിതിയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കരുതെന്ന് എപ്പോഴും ഓർമ്മിക്കുക.

പതിവുചോദ്യങ്ങൾ: പരിസ്ഥിതിയെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഉത്തരം – നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെ പരിസ്ഥിതി എന്ന് വിളിക്കുന്നു.

ഉത്തരം – എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.

ഉത്തരം – അന്തരീക്ഷം, ഹൈഡ്രോസ്ഫിയർ, ലിത്തോസ്ഫിയർ എന്നിവയാണ് പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങൾ.

ഉത്തരം – ജലമലിനീകരണം, വായുമലിനീകരണം, ശബ്ദമലിനീകരണം, ഭൂമി മലിനീകരണം തുടങ്ങിയവ പരിസ്ഥിതി മലിനീകരണത്തിന്റെ തരങ്ങളാണ്.

ഉത്തരം – ലോകത്തിലെ ഏറ്റവും മലിനമായ രാജ്യമാണ് ബംഗ്ലാദേശ്.

ബന്ധപ്പെട്ട വിവരങ്ങൾ:

ലോക പരിസ്ഥിതി ദിനത്തെക്കുറിച്ചുള്ള ഉപന്യാസം

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഉപന്യാസം

പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള ഉപന്യാസം

പരിസ്ഥിതി സംരക്ഷിക്കുക എന്ന മുദ്രാവാക്യം (മുദ്രാവാക്യം).

Leave a Comment Cancel Reply

You must be logged in to post a comment.

© Copyright-2024 Allrights Reserved

agolathapanam essay in malayalam language

  • Advanced search
  • Authority search

Log in to your account

Amazon cover image

Agolathapanam/

  • Rajagopal Kammath, A
  • 9788182664791
  • G:5594oaU287
  • Holdings ( 1 )
  • Comments ( 0 )
Holdings
Item type Current library Home library Call number Status Date due Barcode
G:5594oaU287 32Q5;1 ( ) 305883

There are no comments on this title.

  • Add to your cart (remove)
  • Send to device
  • Save record BIBTEX Dublin Core MARCXML MARC (non-Unicode/MARC-8) MARC (Unicode/UTF-8) MARC (Unicode/UTF-8, Standard) MODS (XML) RIS ISBD
  • More searches Search for this title in: Other Libraries (WorldCat) Other Databases (Google Scholar) Online Stores (Bookfinder.com) Open Library (openlibrary.org)

Exporting to Dublin Core...

Select the item(s) to search.

Aagolathaapanam meaning in english

Meaning of ആഗോളതാപനം in english :.

Activate your premium subscription today

  • Wayanad Landslide
  • Latest News
  • Weather Updates
  • Change Password

യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടികൾ, അവരുടെ ഭാവി

മൻഷാദ് ആംഗലത്തിൽ

Published: March 26 , 2022 11:54 AM IST

5 minute Read

Link Copied

ukraine-war

Mail This Article

 alt=

‘യുദ്ധങ്ങൾ അവസാനിക്കും,

നേതാക്കന്മാർ ഹസ്തദാനം ചെയ്യും

വൃദ്ധമാതാവ് വീരചരമം പ്രാപിച്ച തന്റെ മകന്റെ തിരിച്ചു വരവിനായി കാത്തിരിക്കും’

യുദ്ധങ്ങളും സംഘർഷങ്ങളും ഇന്നോ ഇന്നലെയോ ഉണ്ടായതല്ല, പ്രാചീനകാലം മുതൽ മനുഷ്യരടങ്ങുന്ന ജന്തു ജീവികൾ പരസ്പരം കലഹിച്ചും കൊന്നും കൊലവിളിച്ചുമാണ് ജീവിച്ചു പോന്നത്. ഇതിനിടക്കെവിടെയോ മനുഷ്യൻ ബുദ്ധിപരമായും സാമൂഹികമായും വ്യതിചലിച്ചു, പരിഷ്കാരത്തിന്റെയും വിവേകത്തിന്റെയും പാതയിൽ സഞ്ചരിച്ചു തുടങ്ങി. എങ്കിലും കലഹിക്കുന്നതും തമ്മിൽ തല്ലി ഇല്ലാതാകുന്നതുമായ സ്വഭാവം കൈവിടാതെ സൂക്ഷിക്കുകയും തരം കിട്ടുമ്പോഴൊക്കെ അത് പ്രകടമാക്കുകയും ചെയ്തു പോന്നു. പലപ്പോഴും ഇതിന്റെ ഇരയാവുക ധൈര്യക്കുറവും ദുർബ്ബലരുമായിരിക്കും. ഒരുപക്ഷേ നിഷ്കളങ്കരും ആവാം.

ഈ നൂറ്റാണ്ടിൽ നാം സാക്ഷിയായ യുദ്ധം ഇറാഖിന് മുകളിൽ അമേരിക്ക നടത്തിയ യുദ്ധമായിരുന്നു. ഇപ്പോൾ ഇതാ റഷ്യ - യുക്രയ്ൻ യുദ്ധവും. ചെർണോബിൽ ആണവ ദുരന്തത്തെപ്പറ്റി അറിവുണ്ടായിരുന്നുവെങ്കിലും പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രയ്ൻ എന്ന രാജ്യത്തെ പറ്റി കൂടുതലും അറിവ് കിട്ടുന്നത് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു. മലയാള ഭാഷയുടെ ശുദ്ധ പദപ്രയോഗങ്ങൾകൊണ്ട് സമ്പന്നമായ യാത്രാ വിവരണങ്ങളിലൂടെ, ഓരോ രാജ്യങ്ങളിലെ വിവരങ്ങളും ചരിത്രവും അവിടങ്ങളിൽ സന്ദർശിക്കാതെ തന്നെ നമ്മുടെ മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുവാൻ സഞ്ചാരം എന്ന പരിപാടിക്ക് സാധ്യമായിരുന്നു. ചെറുപ്പകാലത്തെ സോവിയറ്റ് യൂണിയൻ , സ്പുട്നിക്ക് , എന്നീ മാസികകൾ വീട്ടിൽ വരുത്തിയിരുന്നതിനാൽ ഗ്ലോസി പേപ്പറിൽ പതിഞ്ഞിരുന്ന ചിത്രങ്ങളിലൂടെയും മറ്റും സോവിയറ്റ് യൂണിയനെ പറ്റി ഏകദേശം അറിവ് ലഭിച്ചിരുന്നു. എന്നിരുന്നാലും യുക്രയ്ൻ എന്ന രാജ്യത്തെ പറ്റിയും അവിടുത്തെ ഒഡെസ, കീവ്, ഖാർകിവ് എന്നീ നഗരങ്ങളെ പറ്റിയും അവിടുത്തെ ഗ്രാമപ്രദേശത്തെ കുറിച്ചും പിന്നെ മൃത നഗരമായ ചെർണോബിലിനെ കുറിച്ചും മനസ്സിൽ ആഴത്തിൽ പതിഞ്ഞത് സഞ്ചാരം എന്ന പരിപാടിയിലൂടെയായിരുന്നു.

പിന്നീട്, മക്കൾ വളർന്നുവലുതായപ്പോൾ അവരുടെ ഉപരിപഠനത്തിനുള്ള സാധ്യതകൾ തിരയുമ്പോൾ വീണ്ടും യുക്രയ്ൻ മുന്നിലെത്തി. യുക്രയ്ൻ മാത്രമല്ല, സോവിയറ്റ് യൂണിയന്റെ ഭാഗമായ ജോർജിയ, ഖസാഖിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിലും എന്തിനേറെ റഷ്യയിൽ പോലും ഉപരിപഠനത്തിന് സാധ്യതകൾ ഏറെയുണ്ടായിരുന്നു. മക്കളുടെ പല സുഹൃത്തുക്കളും ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുകയും അവിടങ്ങളിലേക്കു ചേക്കേറുകയും ചെയ്തപ്പോൾ പ്രലോഭനങ്ങൾ പലതുമുണ്ടായിട്ടും എന്തുകൊണ്ടോ മക്കളെ നാട്ടിൽ വിട്ടു പഠിപ്പിക്കുവാനാണ് തീരുമാനിച്ചത്. തീരുമാനങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ ആണല്ലോ.

മക്കളുടെ സുഹൃത്തുക്കളിൽ കൂടുതലും ഈ രാജ്യങ്ങൾ തിരഞ്ഞെടുത്തത് മെഡിക്കൽ വിദ്യാഭ്യാസത്തിനു വേണ്ടി തന്നെയായിരുന്നു. എന്തുകൊണ്ടാണ് സ്വന്തം നാടും വീടും വിട്ടു വിദൂരദേശങ്ങളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കാൻ മാതാപിതാക്കൾ തയാറാവുന്നത്? പലപ്പോഴും പല കോണുകളിൽ നിന്നും ഇവിടങ്ങളിലെ മെഡിക്കൽ യുണിവേഴ്സിറ്റികളെ പറ്റി അംഗീകാരമില്ലാത്തവയും (ചിലതെങ്കിലും) നിലവാരം കുറഞ്ഞവയെന്നും ആക്ഷേപങ്ങൾ കേൾക്കാറുണ്ടെങ്കിലും ഇന്നത്തെ കാലത്തു വിവരങ്ങൾ അറിയുവാനുള്ള വിശാലമായ സംവിധാനങ്ങൾ ഉള്ളപ്പോൾ അവ തിരിച്ചറിഞ്ഞു അർഹമായ ഉന്നത നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ കുട്ടികളെ എത്തിക്കുവാൻ ഇന്നത്തെ രക്ഷാകർത്താക്കൾക്കു സാധിച്ചിരുന്നു. ധാരാളം അംഗീകൃത ഏജൻസികൾ ഇന്ത്യയിൽ നിന്നും കുട്ടികളെ ഇവിടങ്ങളിലേക്കു കൊണ്ടുപോകുന്നുണ്ട്. കേരളത്തിലും ധാരാളമുണ്ട്. ആറുവർഷത്തോളം വീടുകളിൽ നിന്ന് വിട്ടുനിൽക്കേണ്ട കുട്ടികളുടെ

ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളുമായിരുന്നു ആദ്യകാലങ്ങളിൽ ആശങ്കയുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ഗ്രൂപ്പുകളായി പോകുന്ന കുട്ടികളുടെ കൂടെ ഓരോ പാചകക്കാരും പോകുന്നുണ്ട്. അത്യാവശ്യം മരുന്നുകളും കൊണ്ടുപോകുന്നുമുണ്ട്. കൊണ്ടുപോകുന്ന ഏജൻസികളുടെ റെപ്രെസെന്റേറ്റിവ്‌കൾ കുട്ടികളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുമ്പോൾ മാതാപിതാക്കളുടെ ആശങ്കകൾ കുറയുന്നു.

ഇനി പ്രധാന കാര്യം സാമ്പത്തികം. ആക്ഷേപിക്കുന്നവർക്കു പലതും പറയാം. കാരണം അവരുടെ ജോലി തന്നെ അതാണല്ലോ. ഭൂരിഭാഗവും മിഡിൽ ക്‌ളാസ് ഫാമിലികൾ തന്നെയാണ് ഇവിടങ്ങൾ തിരഞ്ഞെടുക്കുന്നത്. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ കുട്ടികളാണ് ഇവിടങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നുള്ള ആക്ഷേപവുമുണ്ട്. എന്നാൽ ഇവരേക്കാൾ മാർക്ക് കുറവുള്ള സമ്പന്നർ എൻ ആർ ഐ കോട്ടയിൽ പതിനഞ്ചു ശതമാനം സീറ്റുകളിൽ ഇരുപതുലക്ഷവും അതിൽ കൂടുതലും വാർഷിക ഫീസ് കൊടുത്തു പഠിക്കുന്നവർ ഇല്ലേ? ആവശ്യത്തിലേറെ ജനങ്ങളുള്ള രാജ്യത്തു പരിമിതമായ സീറ്റിൽ മെഡിക്കൽ പഠനം ഒതുങ്ങുമ്പോൾ മറ്റുള്ളവരുടെ ആഗ്രഹപൂർത്തീകരണത്തിനായി മറ്റുരാജ്യങ്ങൾ ലക്ഷ്യമാക്കാതെ തരമില്ലല്ലോ. ഇനി സ്വാശ്രയകോളേജുകളുടെ ഫീ സ്ട്രക്ച്ചർ തന്നെ നോക്കാം. നിലവിൽ എൺപത്തിയഞ്ചു ശതമാനം കുട്ടികൾ ആണ് കേരളത്തിൽ ഏകദേശം ഏഴുലക്ഷത്തിനടുത്തു വാർഷിക ഫീസ് അടച്ചു മെഡിസിന് പഠിക്കുന്നത്. ഡെന്റലിനാകട്ടെ അത് മൂന്നര ലക്ഷത്തോളം വരും. രണ്ടായിരത്തി പതിനാറിന് മുൻപ് ഫീസിനത്തിലും കോഴയായും ഫീസിന് പുറമെ നാല്പതുലക്ഷത്തോളം രൂപ സ്വാശ്രയ കോളേജുകൾ മെഡിസിന് കൈപറ്റിയിരുന്നു. ഇപ്പോൾ പ്രവേശനം സർക്കാരിന്റെ മേൽനോട്ടത്തിലായതിനാൽ കോഴ ഇല്ല. എന്നാലും ആദ്യവർഷം ആറരലക്ഷം ഫീസിന് പുറമെ രണ്ടുലക്ഷം സ്പെഷ്യൽ ഫീസും ഒരുലക്ഷത്തിനടുത്തു ഹോസ്റ്റൽ ഫീസും ചേർത്ത് ഏകദേശം പത്തുലക്ഷം കയ്യിലുണ്ടെങ്കിൽ മാത്രമേ ഒരു കുട്ടിക്കു സ്വാശ്രയകോളേജിൽ എം ബി ബി എസ്സിന് പഠിക്കുവാൻ കഴിയൂ. ഡെന്റലിനാണെങ്കിൽ ഏകദേശം മൂന്നുലക്ഷത്തി അൻപതിനായിരം വാർഷിക ഫീസിന് പുറമെ ഒരുലക്ഷത്തിനടുത്തു സ്പെഷ്യൽ ഫീസും ഹോസ്റ്റൽ ഫീസും കൂടിയാകുമ്പോൾ അഞ്ചരലക്ഷത്തോളം ആദ്യവർഷം കൊടുക്കേണ്ടതായുണ്ട്. എൻ ആർ ഐ ആണെങ്കിൽ ഡെന്റലിന് ആറുലക്ഷം ഫീസിന് പുറമെ ഒരുലക്ഷത്തോളം ഹോസ്റ്റലിൽ ഫീസും കൊടുക്കേണ്ടതായുണ്ട്. മറ്റുള്ള വർഷങ്ങളിൽ സർക്കാർ പറയുന്ന ഫീസ് ആണെങ്കിലും മറ്റെന്തെങ്കിലും തരത്തിൽ മാനേജ്‌മെന്റുകൾ അല്പസ്വല്പം കുട്ടികളിൽ നിന്നും ഈടാക്കാറുണ്ട്. കൊറോണക്കാലത്ത് അടച്ചിട്ട ഹോസ്റ്റൽ ഫീസുകൾ പോലും മാനേജുമെന്റുകൾ ഒഴിവാക്കിയിട്ടില്ല.

ഭീമമായ ഈ ചിലവുകൾ നോക്കുമ്പോൾ ഉക്രയ്‌നിലെ ചില യുണിവേസിറ്റികളിൽ എം ബി ബി എസ്സിന് വാർഷിക ഫീസ് ഈടാക്കുന്നത് മൂന്നു ലക്ഷമാണ്. മറ്റു ചില യൂണിവേഴ്സിറ്റികളിൽ ഇത് മൂന്നു മുതൽ അഞ്ചു ലക്ഷം വരെയാകാറുണ്ട്. ജോർജിയയിൽ ആണെങ്കിൽ അഞ്ചു ലക്ഷത്തിനു ചില യൂണിവേഴ്സിറ്റികളിൽ പഠനം സാധ്യമാണ്. വാർഷിക ചിലവുകൾ വിമാന ടിക്കറ്റടക്കം രണ്ടു ലക്ഷം ആണെങ്കിൽ പോലും മുപ്പതു ലക്ഷം രൂപയ്ക്കു ഒരു കുട്ടിക്ക് എം ബി ബി എസ് പഠിച്ചിറങ്ങുവാൻ കഴിയും. അതായത് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ ബി ഡി എസ്സിന് പഠിക്കുന്ന ചിലവിൽ വിദേശത്തു എം ബി ബി എസ് കരസ്ഥമാക്കാം. അല്ലെങ്കിൽ അതി സമ്പന്നരായിരിക്കണം. മിഡിൽ ക്‌ളാസ് കുടുംബങ്ങളിൽ മിക്കവാറും ലോണെടുത്തും മറ്റുമാണ് കുട്ടികളെ ഇവിടങ്ങളിലേക്ക് അയക്കുന്നത്.

ഇനിയുള്ള ആക്ഷേപം, ഈ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെ പറ്റിയും രാജ്യത്തോടുള്ള കൂറിനെ പറ്റിയും മറ്റുമാണ്.

ഒരു കാര്യം ശ്രദ്ധേയമാണ്. കുട്ടികളുടെ ഇടുങ്ങിയ കാഴ്ചപ്പാടുകൾ നഷ്ടമാകുന്നു. ചിന്തകൾ വിശാലമാകുന്നു. സൗദി സ്‌കൂളുകളിൽ പഠിച്ചിരുന്ന മക്കളുടെ സുഹൃത്തുക്കൾ പലരും വിദേശങ്ങളിലാണ് പഠനമെങ്കിലും കടലോളം പഠിക്കാനുള്ള പാഠ്യപദ്ധതികൾക്കിടയിലും അവർ തമ്മിലുള്ള സൗഹൃദം പഴയതുപോലെ ഇന്നും സൂക്ഷിക്കുന്നുണ്ട്. യുദ്ധം കലുഷിതമായ യുക്രൈനിൽ നിന്ന് തിരികെ എത്തിയ കുട്ടികളുടെ സഹ ജീവി സ്നേഹം നമ്മൾ കണ്ടതാണല്ലോ. നാട്ടിലാണെങ്കിലും എവിടെയാണെങ്കിലും കുട്ടികളുടെ സ്വഭാവസവിഷേതകൾ ഒന്ന് തന്നെയാണ്. വളർത്തു മൃഗങ്ങളെയും പക്ഷികളെയും കൈവിടാൻ അവർക്കാവില്ല. പഠനം കഴിഞ്ഞു സ്വന്തം രാജ്യത്തു പ്രാക്ടീസ് ചെയ്യുവാൻ കഴിയാതെ വരുമ്പോൾ മറ്റു രാജ്യങ്ങൾ തേടി പോകുന്നതിൽ ആർക്കാണ് തെറ്റുപറയുവാനാകുക. നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക കലുഷിത അന്തരീക്ഷം ഇഷ്ടമാകാത്തവർ അതിൽ നിന്നും രക്ഷതേടാനായി സമാധാനം തേടി മറ്റു രാജ്യങ്ങൾ അഭയമാക്കുന്നവരുടെ കണക്കുകൾ അതിവേഗം ഉയരുകയാണല്ലോ.

സമാധാനം പ്രതീക്ഷിക്കുമ്പോഴും ഇടിത്തീ പോലെ സമാധാനക്കേടുണ്ടാകുക എന്നത് ലോക നിയമമാണല്ലോ. യുദ്ധമുഖത്തുനിന്നു പലായനം ചെയ്തു വന്ന കുട്ടികൾക്കു വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, അതിനേക്കാൾ കൂടുതലാണ് അവർക്കെതിരെ വന്ന ഒളിയമ്പുകൾ പോലുള്ള വിമർശനങ്ങൾ. തനിക്കു വന്നു ഭവിക്കുന്നതെല്ലാം നല്ലതും മറ്റുള്ളവർക്ക് എതിരെ നെഗറ്റീവ് പറയുക എന്നതും ഒരുപണിയുമില്ലാത്ത കുറെ പേരുടെ ശീലമാണ്. കുട്ടികൾ കൊണ്ടുവന്ന വളർത്തുമൃഗങ്ങൾ കേരള കാലാവസ്‌ഥയുമായി പൊരുത്തപ്പെടുമോ, ജീവൻ രക്ഷിക്കേണ്ടിടത്ത് എന്തിനിതിനെയൊക്കെ കൊണ്ട് വരുന്നു, യുദ്ധ ഭൂമിയിൽ വച്ച് അവിടെ റെസ്റ്റോറന്റുകളിൽ കിട്ടുന്ന ഷവർമ്മ കഴിച്ചതിനു കുറ്റം പറയുക, തുടങ്ങിയ കാര്യങ്ങളിൽ വല്ലാത്ത ആശങ്കയാണ് ഇവർക്ക്. മിണ്ടാപ്രാണികളെ അവിടെ നിർദ്ദാക്ഷണ്യം ഉപേക്ഷിച്ചിരുന്നുവെങ്കിൽ,  ഷവർമ്മയ്ക്കുപകരം കഞ്ഞിയും പയറും വച്ച് കഴിച്ചിരുന്നുവെങ്കിൽ കുറെ പേർക്കെങ്കിലും ആത്മനിർവൃതിയുണ്ടായേനെ.  വൈദ്യശാസ്ത്രം പഠിക്കാൻ പോയ കുഞ്ഞുങ്ങൾക്ക് പരിസ്‌ഥിതിയെ പറ്റിയും ആവാസവ്യവസ്‌ഥയെപ്പറ്റിയുമൊക്കെ ക്ലാസ് എടുക്കേണ്ടതുണ്ടോ?

യുദ്ധഭൂമിയിൽ കുടുങ്ങിയ കുട്ടികൾ യാത്രാമധ്യേ നേരിടേണ്ടി വന്ന കുറെ സംഭവങ്ങൾ മക്കളിൽ നിന്നും അറിയാനിടയായി. ഭക്ഷണവും വെള്ളവും തീരുന്ന അവസ്‌ഥ, കൈയിൽ പണത്തിന്റെ ലഭ്യതക്കുറവ്, പെട്ടെന്നൊരു തീരുമാനത്തിലെത്താതെ ബുദ്ധിമുട്ടുന്ന എംബസി ഉദോഗസ്ഥർ, ഇതിനിടയിൽ സമൂഹമായി ഹോസ്റ്റലുകളിൽ, അവിടെ ബങ്കറുകളിൽ അഭയം തേടിയ കുട്ടികളിൽ നിന്നും അടർന്നു പോയി പല ഭാഗങ്ങളിലായി ഭൂഗർഭ റെയിൽവേകളിലെ സ്റ്റേഷനുകളിലും മറ്റും അഭയം തേടിയ കുട്ടികൾ (ഇവരിൽ പലരും നാട്ടിലേക്കു യാത്ര തിരിക്കാനായി രാജ്യ തലസ്ഥാനമായ കീവിലെക്കു മറ്റു വിദൂര സ്ഥലങ്ങളിൽ നിന്നും യാത്ര തിരിച്ചു പകുതിവഴിയിലായപ്പോൾ ആണ് യുദ്ധം തുടങ്ങിയത്) . മിക്ക കുട്ടികളും വളരെ അപകടാവസ്ഥയിൽ കൊടും തണുപ്പിൽ യാത്ര ചെയ്തു ഉക്രയിന്റെ പടിഞ്ഞാറൻ അതിർത്തികളിൽ എത്തിപ്പെട്ടാണ് രക്ഷപ്പെട്ടത്. സമൂഹ മാധ്യമത്തിലെ വെറുപ്പിന്റെ സൃഷ്ടാക്കൾ ഇതിന്റെ ഒരംശം പോലും ദുരിതം ജീവിതത്തിൽ അനുഭവിക്കാത്തവരാണ്. അവർ നാല് മതിൽക്കെട്ടിൽ വെറുപ്പ് സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഒടുവിൽ രണ്ടു വിലപ്പെട്ട ജീവനുകൾ നഷ്ടമായെങ്കിലും ഏറെക്കുറെ എല്ലാവരും നാട്ടിൽ എത്തപ്പെട്ടു. പണ്ട് കുവൈറ്റ് യുദ്ധത്തിൽ കേട്ട് തുടങ്ങിയ എയർലിഫ്റ്റ് ഇന്നും തുടരുന്നു. ഇന്ത്യക്കാരായതിൽ അഭിമാനം.

ഇനി ഈ കുട്ടികളുടെ തുടർ പഠന സാധ്യതകളാണ്. യുദ്ധം എത്രയും പെട്ടെന്ന് തീർന്നാൽ എത്രയും വേഗം തിരികെ പോയി പഠനം തുടരാനാണ് മിക്ക കുട്ടികളും ആഗ്രഹിക്കുന്നത്. ഓർക്കുക. യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടികളാണ് ഇത് പറയുന്നത്. പ്രതീക്ഷകൾ. അതാണ് മനുഷ്യർ.

അല്ലെങ്കിലും ഇന്ത്യൻ യുവത അന്യനാടുകളിൽ  ചേക്കേറുവാൻ ആണ് വെമ്പൽ കൊള്ളുന്നത്. മെച്ചപ്പെട്ട ജീവിതനിലവാരവും സൗകര്യങ്ങളുമുള്ള നാടുകൾ, കാലാവസ്‌ഥാ പ്രതികൂലമാണെങ്കിൽ പോലും അവരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നു. ഇനിയും തിരിച്ചെത്താൻ കഴിയാതെയുള്ള കുട്ടികൾ ഉണ്ടെങ്കിൽ വേഗം അവർ തിരിച്ചെത്തട്ടെ എന്ന് പ്രാർഥിക്കാം. യുദ്ധത്തിന് പെട്ടെന്നുതന്നെ ഒരന്ത്യമുണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം. ഈ കുഞ്ഞുങ്ങൾക്ക് ഉപരിപഠനം വീണ്ടും എത്രയും വേഗം സാധ്യമാവട്ടെ എന്ന് ആഗ്രഹിക്കാം. 

Content Summary: Essay written by Manshad Angalathil 

  • Essay Essaytest -->
  • Writers Blog Writers Blog test -->
  • Malayalam Literature Malayalam Literaturetest -->

കവർ സ്റ്റോറി

  • വായനക്കാർ എഴുതുന്നു
  • സമകാലിക ലോകം
  • പാരന്റിംഗ്‌
  • നമുക്കു ചുറ്റും
  • ക്വുർആൻ പാഠം
  • മറ്റു ലേഖനങ്ങൾ
  • ആർക്കൈവ്‌സ്‌

VOL NO. 01 | ISSUE 51 | 2017 DECEMBER 30

Website: www.nerpatham.com   |   Email: [email protected]

കവർ സ്റ്റോറി - മുന്‍ ലക്കങ്ങളില്‍

  • UAPA കുറുവടിയേന്തിയ രാജ്യദ്രോഹ നിയമം
  • ദേശീയ പാരമ്പര്യം ചോദ്യം ചെയ്യപ്പെടുമ്പോൾ
  • ഹജ്ജ്‌ സബ്സിഡി: മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതിന്‌ മുമ്പ്‌
  • കപടദേശീയത ഉയർത്തുന്ന വെല്ലുവിളികൾ
  • അറുതിയില്ലാത്ത ജാതി, വര്‍ണ വിവേചനം
  • മതേതര ഗവണ്‍മെന്റും മുസ്‌ലിം ന്യൂനപക്ഷവും
  • മദ്യവര്‍ജനമോ മദ്യനിരോധനമോ?
  • സ്ത്രീ സുരക്ഷ: ഇരുട്ടില്‍ തപ്പുന്ന കേരളീയ സമൂഹം
  • മന്ത്രവാദികള്‍ മതത്തോടും മനുഷ്യരോടും ചെയ്യുന്നത്...
  • ഉത്തരം തേടുന്ന ഉത്തര്‍പ്രദേശ്
  • തെരഞ്ഞെടുപ്പ്: നിലപാട് സുചിന്തിതമാകണം
  • ബാബരിയുടെ വിധി
  • പീഡനമുക്ത കേരളം ഒരു സമസ്യയോ?
  • വിലാപങ്ങളൊടുങ്ങാത്ത സിറിയ
  • അരുതായ്മകളില്‍ അഭിരമിക്കുന്ന കേരളം
  • നീതി പുലരേണ്ട നിയമപാലനം
  • മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമോ?
  • വധശിക്ഷയും മനുഷ്യാവകാശവും
  • മരിച്ചുകിടക്കുന്ന മനുഷ്യരും ഉണര്‍ന്നിരിക്കുന്ന അന്ധവിശ്വാസങ്ങളും
  • മതവും സ്വാതന്ത്ര്യവും അപകര്‍ഷതയില്‍ പൊതിഞ്ഞ മിഥ്യാധാരണയും
  • രാംനാഥ് കോവിന്ദും ഇന്ത്യയുടെ ഭാവിയും
  • ഒരേയൊരിന്ത്യ ഒരൊറ്റ ജനത
  • മുസ്‌ലിം കൈരളിയുടെ സ്വാതന്ത്ര്യ സമരാനുഭവങ്ങള്‍
  • വീട് നിര്‍മാണവും വാസ്തു ശാസ്ത്രവും
  • രാജ്യസ്‌നേഹികള്‍ ഭരണഘടനക്ക് എതിരാകുമോ?
  • കളിപാതകങ്ങള്‍
  • മുത്ത്വലാക്വ്: പുതിയ വിധിയുടെ പശ്ചാത്തലത്തില്‍
  • ജനാധിപത്യം ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ടത്
  • ഇസ്വ്‌ലാഹ്, സലഫ്, ജിഹാദ് സംജ്ഞകളും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവും
  • നിരീശ്വരവാദികളും ശാസ്ത്രവും
  • പ്രതിരോധവും പ്രതികരണവും ഇന്ത്യന്‍ സാഹചര്യങ്ങളില്‍
  • സലഫി വിരോധികളുടെ 'മുഖ്യധാരാ' വിമര്‍ശനങ്ങള്‍
  • കേരളത്തോടെന്തിനിത്ര കലിപ്പ്?
  • മതസംഘടനകളും രാഷ്ട്രീയ ഇടപെടലുകളും
  • ഐസിസും മുസ്‌ലിം സംഘടനകളും തമ്മിലെന്ത്?!
  • 1921ലെ മലബാര്‍ സമരവും ചരിത്ര ദുര്‍വ്യാഖ്യാനങ്ങളും
  • ഗോവധനിരോധനമെന്ന പ്രതീകം!
  • ഐ.എസ് മലയാളിയുടെ കലാപാഹ്വാനം: മുസ്‌ലിംകള്‍ക്ക് പറയാനുള്ളത്...
  • സമരങ്ങളിലെ പ്രാകൃതബോധം: ഉത്തരവാദിത്തം ആര്‍ക്ക്?
  • സംവരണം വീണ്ടും അട്ടിമറിക്കപ്പെടുകയോ?
  • ഓഖി ചുഴലിക്കാറ്റും ഓര്‍ക്കേണ്ട സത്യങ്ങളും
  • ഫാസിസവും സ്വൂഫിസവും കൈകോര്‍ക്കുന്നതിലെ രസതന്ത്രം
  • അറബി ഭാഷയും കേരളത്തിലെ വളര്‍ച്ചാ ചരിത്രവും
  • സഹിഷ്ണുത, മതം, മതേതരത്വം
  • ക്വുര്‍ആനും ഉപമകളും

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും സ്ത്രീ സുരക്ഷയും കാലാകാലങ്ങളായി ലോകം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. അതിക്രമങ്ങളും അനിഷ്ടസംഭവങ്ങളും ഉണ്ടാകുമ്പോഴാണ് ഈ വിഷയം വളരെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അക്രമസംഭവങ്ങളുണ്ടാകുമ്പോള്‍ സ്ത്രീ സുരക്ഷക്കായി എന്തെങ്കിലും ഒരു നിയമം കൊണ്ടുവരികയോ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയോ ചെയ്യല്‍ ഒരു പതിവ് രീതിയാണ്. മേമ്പൊടിക്ക് രാഷ്ട്രപതി തൊട്ട് വാര്‍ഡ് മെമ്പര്‍ വരെയുള്ളവരുടെ തല്‍വിഷയകമായ പ്രസ്താവനകളും നമുക്ക് കാണാം. ചാനലുകളാവട്ടെ ചാകര ലഭിച്ച സന്തോഷത്തില്‍ സംഭവങ്ങളെ മുടിനാരിഴ പരിശോധിച്ച് തലയില്ലാത്ത തെങ്ങില്‍ കയറിയ പോലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതും സ്ഥിരം കാഴ്ചയാണ്. കേരളത്തിലെ ഒരു ചലച്ചിത്ര പ്രവര്‍ത്തക; അല്ലെങ്കില്‍ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'പ്രമുഖ നടി' ആക്രമിക്കപ്പെട്ട സംഭവമാണ് ഒടുവില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വീണ്ടും നിറം പകര്‍ന്നിരിക്കുന്നത്. എന്നാല്‍ അതേദിവസം തന്നെ മേഘാലയ സ്വദേശിനിയായ ഒരു വനിത കേരളത്തിലെ ഒരു ട്രെയിനില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതി വലിയ വാര്‍ത്തയാവുകയും ചെയ്തില്ല. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന പീഡനശ്രമങ്ങള്‍ ചില 'ഒറ്റപ്പെട്ട സംഭവങ്ങള്‍' മാത്രമാണെന്ന് പറഞ്ഞു സമാധാനിക്കുന്നവരുമുണ്ട്. എന്നാല്‍ നിത്യേന ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ 'ഒറ്റപ്പെട്ട' സംഭവങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി എന്ത് പ്രായോഗിക നടപടികളാണ് കേരളീയര്‍ എന്ന നിലയില്‍ നാം ആവിഷ്‌കരിച്ചിട്ടുള്ളത് എന്ന ആത്മവിമര്‍ശനം അനിവാര്യമായിത്തീരുന്നു.

സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി ഒട്ടേറെ നിയമങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ത്രീയെ ബലമായി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുന്നത് തടയുന്നതിന് കൊണ്ടുവന്ന 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്റ്റ്, ഏതെങ്കിലും വീടോ സ്ഥലമോ മുറികളോ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചാല്‍ അവ വേശ്യാലയമായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന 1986ല്‍ ആവിഷ്‌കരിച്ച നിയമം, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി 1997 ല്‍ കൊണ്ടുവന്ന നിയമം, ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി രൂപീകരിച്ച 2005ലെ ഗാര്‍ഹിക പീഡനനിയമം, പൂവാലശല്യം, സ്ത്രീധനം, ബലാല്‍സംഗം, ശൈശവവിവാഹം, നഗ്‌നതാചിത്രീകരണം തുടങ്ങിയ അതിക്രമങ്ങള്‍ക്കെതിരെ ഉണ്ടാക്കിയിട്ടുള്ള വിവിധ നിയമങ്ങളുമെല്ലാം നമ്മുടെ നാട്ടില്‍ പ്രാബല്യത്തിലുണ്ട്. ഈ അടുത്ത കാലത്താണ് ദല്‍ഹിയില്‍ കൂട്ട മാനഭംഗത്തിന് വിധേയയായി കൊല്ലപ്പെട്ട ജ്യോതി സിംഗ് പാണ്ഡേ എന്ന പെണ്‍കുട്ടിയുടെ അപരനാമമായ 'നിര്‍ഭയ' എന്ന പേരില്‍ സ്ത്രീ സുരക്ഷക്കായി ഒരു പദ്ധതി കൊണ്ടുവന്നത്. നിയമങ്ങളുടെ അപര്യാപ്തതയല്ല അതിക്രമങ്ങള്‍ക്ക് കാരണം. നിയമങ്ങളും പദ്ധതികളും കടലാസുകളില്‍ മാത്രം പരിമിതമാവുകയും പീഡനങ്ങളും അതിക്രമങ്ങളും തുടര്‍ക്കഥകളാവുകയും ചെയ്യുന്നതെന്തുകൊണ്ട് എന്ന ഗൗരവതരമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തുനിയണം. നിയമങ്ങളെക്കാളുപരി സ്വയം പരിവര്‍ത്തിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അതിനാവശ്യമായ ബോധവല്‍ക്കരണം നടത്തുകയും വേണമെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്തുതകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ സ്ത്രീ എക്കാലവും ഒരു ചൂഷണവസ്തുവായിരുന്നു എന്ന് കാണാം. ലോകം വളരെ പുരോഗമിച്ചിട്ടും ഈ കാഴ്ചപ്പാടില്‍ വലിയ മാറ്റമൊന്നുമില്ല. വളരെയധികം പുരോഗമിച്ചുവെന്നു അവകാശപ്പെടുന്ന സമൂഹങ്ങളില്‍ പോലും വലിയ തോതിലുള്ള സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും നിലനിന്നിരുന്നു. പുരാതന റോമന്‍ നിയമം ഒരു പുരുഷന് തന്റെ ഭാര്യയെ മരണം വരെ ശക്തമായി പ്രഹരിക്കുവാനുള്ള അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ ഭാര്യമാരെ തൊഴിക്കാനും അടിക്കാനും പീഡിപ്പിക്കാനുമെല്ലാമുള്ള അനുമതി ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ 1979 വരെ കാത്തിരിക്കേണ്ടി വന്നു ഐക്യരാഷ്ട്രസഭക്ക്. പുരുഷന് പാദസേവ ചെയ്യേണ്ടുന്ന കേവലമൊരു സ്വകാര്യസ്വത്ത് എന്ന് മാത്രമായിരുന്നു സ്ത്രീയെക്കുറിച്ച് ചരിത്രപരമായി നിലനിന്നിരുന്ന വീക്ഷണം. ഒരു സ്വകാര്യസ്വത്തിനെ എങ്ങനെ വില്‍പനച്ചരക്കാക്കാന്‍ സാധിക്കുമെന്ന് ചിന്തിച്ചുകൊണ്ട് സ്ത്രീയുടെ ശരീരത്തെയും സൗന്ദര്യത്തെയും പരമാവധി ചൂഷണം ചെയ്ത് കമ്പോളവല്‍ക്കരിക്കാനാണ് ഭൂരിപക്ഷം സമൂഹങ്ങളും കാലാകാലങ്ങളായി ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വ്യക്തിപരമായും സാംസ്‌കാരികമായും സ്ത്രീക്കുമേല്‍ പുരുഷന്മാര്‍ അടിമത്തം അടിച്ചേല്‍പ്പിച്ചിരുന്നു എന്നത് ചരിത്രപരമായ യാഥാര്‍ഥ്യമാണ്. ഈ അടിമത്തം വഴി അവരുടെ സൗന്ദര്യം ചൂഷണം ചെയ്യപ്പെടുകയും അവര്‍ക്ക് മേല്‍ ലൈംഗിക അതിക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്തു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും പ്രഥമമായി പരിഗണിക്കേണ്ടത് ഈ അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമായിരിക്കണം. തന്റെ സൗന്ദര്യത്തെ കാമക്കണ്ണുകളില്‍ നിന്ന് സംരക്ഷിച്ചുകൊണ്ട് ശരീരത്തിന്റെ നിമ്‌നോന്നതികളെ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചുപിടിച്ച് മാന്യമായി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീക്ക് അസ്വാതന്ത്ര്യമനുഭവിക്കുന്നവള്‍ എന്ന വിശേഷണം നല്‍കുന്നതില്‍ യാതൊരു കഴമ്പുമില്ല. തന്റെ ഇണയുടെ മുമ്പില്‍ മാത്രം പ്രദര്‍ശിപ്പിക്കേണ്ട അവളുടെ മാദകത്വവും സൗന്ദര്യവും മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവളെ നിര്‍ബന്ധിക്കുകയും അതുവഴി അവള്‍ക്ക് മേല്‍ അധീശത്വം അവകാശപ്പെടുകയും ചെയ്യുമ്പോഴാണ് സ്ത്രീ അസ്വാതന്ത്ര്യം അനുഭവിക്കുന്നത്.

സ്ത്രീയും പുരുഷനും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. അവരുടെ കഴിവുകള്‍ വ്യത്യസ്തമാണ്. അവരുടെ മാനസികവും ശാരീരികവുമായ അവസ്ഥകളും ഭിന്നമാണ്. സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതിപരമായ സവിശേഷതകളിലെയും അവരുടെ ജനിതക സ്വഭാവങ്ങളിലെയും വൈരുധ്യങ്ങളും വൈജാത്യങ്ങളും പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ സ്ത്രീ സുരക്ഷയെകുറിച്ചു ചര്‍ച്ച ചെയ്യുകയും പുരുഷ സുരക്ഷ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നത്. പുരുഷ പീഡനമെന്ന വാക്ക് കേള്‍ക്കാന്‍ കഴിയാത്തതും സ്ത്രീപീഡനം നിത്യേന വാര്‍ത്തകളായി നമ്മുടെ മുമ്പിലെത്തുന്നതും അതുകൊണ്ടാണ്. പുരുഷന്റെയും സ്ത്രീയുടെയും ഭിന്നമായ ഈ പ്രകൃതിഗുണങ്ങള്‍ പരിഗണിക്കാതെയുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണ്. പ്രകൃതിനിയമങ്ങള്‍ക്കതീതമായ സ്വാതന്ത്ര്യം അസാധ്യമാണ് എന്നത് ഒരു ശാസ്ത്ര വസ്തുതയാണ്. ഒരു മനുഷ്യന്‍ പറക്കണമെന്നാഗ്രഹിച്ചിട്ട് കാര്യമില്ല. അത് മനുഷ്യന്റെ പ്രകൃതിക്ക് വിരുദ്ധമായതിനാല്‍ തന്നെ അത് അസാധ്യമാണ്. അതിനവന് സ്വാതന്ത്ര്യമില്ല. സ്ത്രീക്ക് സ്രഷ്ടാവ് നല്‍കിയിട്ടുള്ള സൃഷ്ടിപരവും പ്രകൃതിപരവുമായ സവിശേഷതകള്‍ കാരണം അവളുടെ സ്വാതന്ത്ര്യത്തിനു ചില പരിമിതികളുണ്ട് എന്ന വസ്തുത മറച്ചുവെച്ചുകൊണ്ട് എത്രതന്നെ സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല.

ഇവിടെയാണ് സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളും സംരക്ഷിക്കപ്പെടേണ്ടവളുമാണെന്ന വസ്തുത ബോധ്യപ്പെടുന്നത്. സ്ത്രീക്കും പുരുഷനും ഒരുപോലെയുള്ള സ്വാതന്ത്ര്യവും സമത്വവും വേണമെന്ന് വാദിക്കുന്നവരും ഫെമിനിസ്റ്റുകളും ഈ വസ്തുതക്ക് നേരെ കണ്ണടയ്ക്കുകയാണ്. ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട ശേഷം സിനിമാസംഘടന എടുത്ത തീരുമാനം സ്ത്രീയുടെ സൃഷ്ടിപരമായ ഈ പരിമിതിയെ ബോധ്യപ്പെടുത്തുന്നതാണ്. ഇനി മേലില്‍ ഒരു നടിയും ഒറ്റക്ക് യാത്ര ചെയ്യരുതെന്നും അവളുടെ കൂടെ അവളെ സംരക്ഷിക്കാന്‍ ആവശ്യമായ രക്ഷകര്‍ത്താക്കള്‍ അനിവാര്യമാണെന്നും അവര്‍ പറയുകയുണ്ടായി. ഇത്രയെങ്കിലും അവര്‍ പറഞ്ഞതില്‍ അല്‍പമെങ്കിലും നമുക്ക് ആശ്വസിക്കാം. എന്നാല്‍ കേവലം കൂടെ ഒരാളുള്ളത് കൊണ്ട് മാത്രം കഴുകക്കണ്ണുകളില്‍ നിന്നും അവരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യമല്ല. സ്ത്രീ സുരക്ഷക്ക് ആവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകമാണ് വസ്ത്രവും വസ്ത്രധാരണരീതിയും. കേരളീയ സമൂഹത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ താഴ്ന്ന വിഭാഗങ്ങള്‍ക്ക് മാറ് മറക്കാന്‍ അനുമതിയില്ലായിരുന്നുവെന്ന ദുഃസ്ഥിതി കഴിഞ്ഞുപോയിട്ടുണ്ട് എന്ന കാര്യം മാറ്റിനിര്‍ത്തിയാല്‍ പൊതുവില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന കാഴ്ചപ്പാടുള്ളവരായിരുന്നു കേരളീയര്‍ എന്ന് കാണാം. വിവിധ മതവിശ്വാസികള്‍ക്ക് അവരുടേതായ വസ്ത്രരീതികളൊക്കെ ഉണ്ടെങ്കിലും പാശ്ചാത്യ വസ്ത്രരീതികളോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. പക്ഷേ, കോര്‍പ്പറേറ്റുകളും മീഡിയകളും സിനിമാമേഖലയും നാടിന്റെ സാംസ്‌കാരിക മണ്ഡലങ്ങളിലും കുടുംബങ്ങളിലും വലിയ സ്വാധീനം ചെലുത്തിത്തുടങ്ങിയപ്പോള്‍ പാശ്ചാത്യന്റെ മുഴുവന്‍ സംസ്‌കാരങ്ങളും മലയാളിക്ക് ഇന്ന് പഥ്യമായി. ശരീരം മുഴുവന്‍ മറയുന്ന പര്‍ദയും മഫ്തയുമെല്ലാം ചൂഷണത്തിന്റെ പ്രതീകങ്ങളാണെന്ന തെറ്റായ ധാരണയും ഇറുക്കമുള്ളതും ഇറക്കമില്ലാത്തതുമായ വസ്ത്രങ്ങളാണ് അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളങ്ങളെന്ന മിഥ്യാസങ്കല്‍പവും സമൂഹത്തില്‍ വ്യാപിച്ചിരിക്കുകയാണ്.

തന്റെ അന്തസ്സും അഭിമാനവും എപ്രകാരമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന സ്രഷ്ടാവിന്റെ നിര്‍ദേശം മനുഷ്യന്‍ മനസ്സിലാക്കേണ്ടതുണ്ട്. തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും സ്ത്രീകള്‍ക്ക് നല്ലത് ശരീരം പൂര്‍ണമായും മറയുന്ന മൂടുപടമാണ് എന്ന ക്വുര്‍ആനിന്റെ നിര്‍ദേശം(33:59) പ്രസക്തമാകുന്നത് ഇവിടെയാണ്. പതിവ്രതകളായി നടക്കണമെന്നാഗ്രഹിക്കുന്ന, മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, സംരക്ഷിക്കപ്പെടണമെന്ന് ആശിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ക്വുര്‍ആന്‍ ഈ ആഹ്വാനം നടത്തുന്നത്.

സ്ത്രീസുരക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് സാഹചര്യം. യാത്രക്കിടയിലും തൊഴില്‍ സ്ഥലങ്ങളിലും എന്തിനേറെ സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ പീഡനങ്ങള്‍ക്ക് വിധേയമാവുന്ന വാര്‍ത്തകള്‍ക്ക് യാതൊരു കുറവുമില്ല. സൗമ്യയുടെയും ജിഷയുടെയും കൊലപാതകങ്ങള്‍ കേരളീയ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവങ്ങളാണ്. നിയമങ്ങള്‍ക്കോ പൊലീസുകാര്‍ക്കോ ജഡ്ജിമാര്‍ക്കോ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുവോ? സംഭവങ്ങള്‍ കഴിഞ്ഞ ശേഷം അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷങ്ങള്‍ നടത്തി അതിന്റെ പേരിലുള്ള അപസര്‍പ്പക കഥകള്‍ പ്രചരിപ്പിച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. 'നിര്‍ഭയ' പോലെയുള്ള പദ്ധതികള്‍ കൊണ്ടോ പിങ്ക് പട്രോളിംഗ് കൊണ്ടോ 'പീപ്പി' വിളിക്കാന്‍ പറഞ്ഞത്‌കൊണ്ടോ അതിക്രമങ്ങള്‍ പൂര്‍ണമായും തടയാന്‍ സാധിക്കില്ല. നിയമങ്ങള്‍ എത്ര ശക്തമാക്കിയാലും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ധാരാളമാണ്. 'ഗോവിന്ദച്ചാമിമാര്‍' ഇപ്പോഴും വിലസിക്കൊണ്ടിരിക്കുന്നു. സ്ത്രീ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവര്‍ അതിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. ക്യാംപസുകളില്‍ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്.

ഏതാനും വര്‍ഷം മുമ്പ് ഡോ: രജിത്കുമാര്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വന്ന് പ്രഭാഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് കൂവി പുറത്തുപോയ പെണ്‍കുട്ടിക്ക് മീഡിയകള്‍ ഒരു 'ഹീറോയിന്‍' പരിവേഷമാണ് നല്‍കിയത്. പെണ്‍കുട്ടികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞ യേശുദാസിനെ പരിഹസിക്കാനാണ് സാംസ്‌കാരിക പ്രമുഖരെന്നു അറിയപ്പെടുന്നവര്‍ പോലും ശ്രമിച്ചത്. 'സദാചാര ഗുണ്ടായിസത്തെ' നേരിടാനെന്ന പേരില്‍ ചുംബനസമരമെന്ന ആഭാസം നടത്തിയവര്‍ക്ക് വമ്പിച്ച പ്രോത്സാഹനം നല്‍കാന്‍ നമ്മുടെ മീഡിയകള്‍ മറന്നില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടകലര്‍ന്നിരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞുകൊണ്ട് കോഴിക്കോട് ഫാറൂഖ് കോളേജില്‍ സമരം നയിക്കാന്‍ മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ പോലും തയ്യാറായി. അതിരുവിട്ട സ്ത്രീ പുരുഷ ബന്ധങ്ങള്‍ വഴി കുടുംബങ്ങളിലും സമൂഹങ്ങളിലുമുണ്ടാവുന്ന അസ്വാരസ്യങ്ങളും വിവാഹമോചനങ്ങളും ആത്മഹത്യകളും അവിഹിത ഗര്‍ഭങ്ങളുമുയര്‍ത്തുന്ന സാമൂഹിക പ്രശനങ്ങള്‍ വേറെ. ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കാണുമ്പോള്‍ അവരാരാണെന്നു പോലും അന്വേഷിക്കാതെ അവര്‍ക്കെതിരെ സദാചാര കാഹളം മുഴക്കുന്ന കപട സദാചാരത്തിന്റെ വക്താക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറ്റൊന്ന്. നിയമങ്ങളും മീഡിയ ചര്‍ച്ചകളൊന്നുമല്ല ഇതിനുള്ള യഥാര്‍ഥ പരിഹാരം. സ്ത്രീസുരക്ഷക്ക് വിരുദ്ധമാവുന്ന കാര്യങ്ങളെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയും പീഡനങ്ങള്‍ ഉണ്ടാവാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിര്‍ത്തുകയും അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം നിലവിളിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ച് സ്ത്രീകള്‍ ആക്രമിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുവാനാണ് യത്‌നിക്കേണ്ടത്. നിയമം വഴി മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഇരുട്ടില്‍ തപ്പുന്ന നിലപാടാണ് നമ്മുടെ സമൂഹം സ്വീകരിച്ചു വരുന്നത്.

മാതൃകാപരമായ ഒരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കണമെങ്കില്‍ സ്ത്രീ ആദരിക്കപ്പെടേണ്ടവളാണെന്ന ബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അറബ് നാടുകളില്‍ സ്ത്രീകള്‍ വിളിക്കപ്പെടുന്നത് പോലും 'ഹുര്‍മ' എന്നാണ്. ആദരിക്കപ്പെടുന്നവള്‍ എന്നാണതിനര്‍ഥം. സ്ത്രീ ആദരിക്കപ്പെടണമെങ്കില്‍ അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും സംസ്‌കാരത്തിലും സ്വയം മാറ്റങ്ങള്‍ വരുത്താന്‍ അവള്‍ തയ്യാറാവണം. മാന്യമായ വേഷം ധരിക്കുകയും അസഭ്യങ്ങളില്‍ നിന്നും ആഭാസങ്ങളില്‍ നിന്നും മുക്തമാവുകയും ദീര്‍ഘദൂരം സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവിന്റെയോ രക്തബന്ധുക്കളുടെയോ കൂടെ മാത്രം യാത്ര ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടത്. എല്ലാറ്റിലുമുപരി ഭക്തിയും സൂക്ഷ്മതയും സദാ കൂടെ കരുതുകയും തന്റെ നാഥന്റെ സംരക്ഷണം തനിക്കുണ്ടെന്ന ആത്മധൈര്യം മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുക. സ്ത്രീകളെ നാം ആദരിക്കുക; അവള്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുകയും ചെയ്യുക.

Kerala tourism logo

കേരളത്തനിമയുടെ നേരനുഭവം

ഓണപ്പൂക്കളം

ഓണപ്പൂക്കളം

ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. മത്തന്‍ പൂത്താല്‍ അത്തമെത്തി, ഓണമെത്തിയെന്നൊരു ചൊല്ലുണ്ട്. പണ്ടൊക്കെ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തില്‍ നിറഞ്ഞ കാലം. ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറിക്കഴിഞ്ഞു. മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. ചിലയിടങ്ങളില്‍ അല്പം പൊക്കത്തില്‍ പൂക്കളത്തിനായി മണ്‍തറ ഒരുക്കാറുണ്ട്. അനിഴം നാള്‍ മുതലാണ് അത് ഒരുക്കുക. തറ ശരിയായാല്‍ വട്ടത്തില്‍ ചാണകം മെഴുകും. നടുക്ക് കുട വയ്ക്കാന്‍ ചാണക ഉരുളയും വെയ്ക്കും. അത്തത്തിന് തുമ്പപ്പൂ കൊണ്ട് ലളിതമായ പൂക്കളം തീര്‍ക്കും. ചിത്തിരയ്ക്കും വെളുത്ത പൂക്കളാണിടുക. വട്ടത്തിലിടുന്ന കളം ഓരോ ദിവസവും വലുതാകും. ആദ്യ ദിനം മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്പിയും ഇടുന്നവരുമുണ്ട്. ചോതി നാള്‍ മുതല്‍ നിറമുള്ളവ ഇടാമെന്നാണ്. പ്രത്യേകിച്ചും ചെമ്പരത്തി അടക്കമുള്ള ചുവന്ന പൂക്കള്‍. ഒന്നാം ദിനം ഒരു നിര, രണ്ടാം ദിനം രണ്ടു വട്ടം എന്നിങ്ങനെ കളത്തിന്റെ വലിപ്പം കൂടി വരും. വിശാഖത്തിന് ശോകമില്ലാ പൂവെന്നും, കേട്ടയില്‍ നാറ്റപ്പൂവെന്നും മൂലം നാളില്‍ വാലന്‍ പൂവെന്നും ഒരു പൂക്കള പാട്ടുണ്ട്. മൂലത്തിന് ചതുരത്തില്‍ പൂക്കളമിടണം. മൂലക്കളം എന്ന് പറയും. ഉള്ളില്‍ സുദര്‍ശന ചക്രമോ നക്ഷത്രമോ പ്രത്യേകം തീര്‍ക്കുന്നവരും ഉണ്ട്. ചോതിനാള്‍ മുതല്‍ നടുക്ക് വയ്ക്കുന്ന കുട നാലു ഭാഗത്തേക്കും വയ്ക്കാറുണ്ട്. പച്ച ഈര്‍ക്കിലില്‍ പൂവ് കൊരുത്താണ് കുട വെയ്ക്കുക. വാഴത്തടയില്‍ നടുക്ക് കുട വെയ്ക്കുന്ന ചടങ്ങ് തെക്കുണ്ട്. പൂരാടത്തിന് കള്ളികള്‍ തീര്‍ത്താണ് പൂക്കളം. ഓരോ കള്ളിയിലും ഓരോ പൂക്കള്‍. ഉത്രാടത്തിന് പത്തു നിറം പൂക്കള്‍. ഏറ്റവും വലിയ പൂക്കളവും ഉത്രാടത്തിനാണ്. തിരുവോണത്തിന് തുമ്പക്കുടം മാത്രമാണ് ഇടുക. ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. തൃക്കാക്കരയപ്പനെ പൂക്കളത്തില്‍ വെയ്ക്കുന്നതും അന്നാണ്. തൃക്കാക്കരയപ്പനെ തുമ്പക്കുടം കൊണ്ട് പൂമൂടല്‍ നടത്തണമെന്നാണ്. വടക്ക് മാതേവരെ വെയ്ക്കുക എന്ന് പറയും. പൂരാടം മുതല്‍ മാതേവരെ വെയ്ക്കുന്ന ഇടങ്ങളുമുണ്ട്. വള്ളുവനാട്ടില്‍ അത്തം മുതല്‍ മാതേവരെ വെയ്ക്കും. മാവേലി, തൃക്കാക്കരയപ്പന്‍, ശിവന്‍ എന്നീ സങ്കല്പത്തില്‍ മൂന്ന് മാതേവരെയാണ് വെയ്ക്കുക. ചിലയിടങ്ങളില്‍ ഏഴ് വരെ വെയ്ക്കും. അരിമാവ് കൊണ്ട് കളം വരച്ച് പലക മേലാണ് മാതേവരെ വെയ്ക്കുക. തെക്ക് മഞ്ഞമുണ്ടിന്റെ നൂല്‍ ചുറ്റുന്ന ചടങ്ങുമുണ്ട്. വടക്ക് തൃക്കാക്കരയപ്പനെ വരവേല്ക്കുന്ന ചടങ്ങുമുണ്ട്. കോലം വീടിന്റെ ഉമ്മറത്തും തീര്‍ക്കാറുണ്ട്. തുടര്‍ന്ന് തൃക്കാക്കരയപ്പന് അട നിവേദ്യം നേദിക്കും. ഉത്രട്ടാതി വരെ കളം നിര്‍ത്തുന്നവരുണ്ട്. മറ്റു ചിലയിടങ്ങളില്‍ രേവതി നാളില്‍ കളത്തിന്റെ അരിക് മുറിച്ചാണ് ഓണപ്പൂക്കളത്തിന്റെ പരിസമാപ്തി കുറിക്കുക. 

ലോക പൂക്കള മത്സരം

ഓണപ്പൂക്കളം

IMAGES

  1. CBSE Class 10 Sample Paper 2023 for Malayalam

    agolathapanam essay in malayalam language

  2. lahari upabhogavum puthuthalamurayum. essay in malayalam (about 200

    agolathapanam essay in malayalam language

  3. Malayalam essay on " Mother tongue " ?

    agolathapanam essay in malayalam language

  4. Essay Model In Malayalam

    agolathapanam essay in malayalam language

  5. Theranjedutha Prabhandangal- Collections of Essays (Malayalam)

    agolathapanam essay in malayalam language

  6. Untitled 1 [specials.manoramaonline.com]

    agolathapanam essay in malayalam language

VIDEO

  1. രചനാസഹായി

  2. മതമൈത്രിയുടെ ആവശ്യകത/സർവമത സഹോദര്യം/Malayalam Essay/Malayalam Upanyasam/CBSE & State syllabus

  3. Importance of Education Malayalam Essay/വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം/Vidyabhyasathinte pradhanyam

  4. തെങ്ങോലയപ്പം ! thengolayappam ! ഒരു അടിപൊളി നാലുമണി പലഹാരം

  5. Energy Conservation Day Speech In Malayalam/ഊർജ്ജസംരക്ഷണ ദിനം/മലയാളം പ്രസംഗം /Mehraf's

  6. ആഗോളതാപനം പ്രസംഗം/Global Warming explained in Malayalam/Agolathapanam Malayalam Prasangam/Upanyasam

COMMENTS

  1. ആഗോളതാപനം

    മാനുഷികപ്രവർത്തനങ്ങൾ കാരണം കൊണ്ടും മറ്റു പ്രകൃത്യാലുള്ള ...

  2. ആഗോളതാപനം

    ആഗോളതാപനം Global Warming. മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക ...

  3. ആഗോളതാപനം പ്രസംഗം/Global Warming explained in Malayalam/Agolathapanam

    ആഗോളതാപനം പ്രസംഗം/Global Warming explained in Malayalam/Malayalam Prasangam/Malayalam Upanyasam#agolathapanam#ആഗോളതാപനം# ...

  4. Essay on Global Warming in Malayalam ആഗോളതാപനം ഉപന്യാസം

    Essay on Global Warming in Malayalam Language: ആഗോളതാപനം ഉപന്യാസം / ആഗോള താപനവും കാലാവസ്ഥ ...

  5. കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും,കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള ആരോഗ്യ

    കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തിന്റെ എല്ലാതലങ്ങളെയും ...

  6. ആഗോള താപനം/ Global warming and its effects in Malayalam ), Download

    Download Global Warming PDF (Malayalam) Global Warming and its effects (English Notes) Read Full Article. Recent Posts. Ramsar sites in India (ഇന്ത്യയിലെ റാംസർ സൈറ്റുകൾ) 26 Sep.

  7. ആഗോളതാപനം, എഴുതിയത് ഡോ എ രാജഗോപാല്‍ കമ്മത്ത് , വിഷയം പഠനം , Isbn

    Language : Malayalam. Edition : 2015 August. Page(s) : 222. Condition : New. Rate this Book : 5 4 3 2 1 1 out of 5 rating, based on 4 review(s) Out of Stock. Printed Book. Rs 170.00 Rs 153.00. Author ഡോ എ രാജഗോപാല്‍ കമ്മത്ത് ... Book Name in English : Agolathapanam

  8. ആഗോളതാപനവും നമ്മുടെ പൊതുഭവനമായ ഭൂമിയും

    (Simplified Chinese) 繁體中文

  9. Agolathapanam/global warming essay in Malayalam

    Find an answer to your question agolathapanam/global warming essay in Malayalam. geethaviju12pdtmw1 geethaviju12pdtmw1 23.09.2018 India Languages Secondary School answered Agolathapanam/global warming essay in Malayalam See answers Advertisement Advertisement abcxyz12 abcxyz12

  10. Details for: Agolathapanam / › Kerala State Central Library catalog

    Details for: Agolathapanam / Normal view MARC view ISBD view. Agolathapanam / by C. H. Kunhikrishna Kurup By: Kunhikrishna Kurup, C. H Material type: Text Language: Malayalam Publication details: Kozhikode : Poorna Publications, 2009 ISBN: 9788130010144 Subject(s): Global Warming - World Other classification: U287.1 .

  11. ആഗോളതാപനം

    See dictionary, pronunciation, synonyms, examples, definitions and rhymes of ആഗോളതാപനം in English and malayalam. ... Sanskrit might be an old language, but it still is a very important one. Learning Sanskrit helps understand old scripts and writings. Read this…

  12. മലയാളത്തിൽ പരിസ്ഥിതി ഉപന്യാസം

    മലയാളത്തിൽ പരിസ്ഥിതിയെക്കുറിച്ചുള്ള ഹ്രസ്വവും ദീർഘവുമായ ...

  13. വളയാതെ വളരാന്‍ വായന വേണം

    വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ് ...

  14. Details for: Agolathapanam/ › Kerala University Library catalog

    Details for: Agolathapanam/ Image from Amazon.com. Image from Google Jackets. Image from OpenLibrary. Normal view MARC view ISBD view. Agolathapanam/ By: Rajagopal Kammath, A; Publication details: ...

  15. Aagolathaapanam meaning in english malayalam

    On this page you will get the synonyms, definition, meanings and translation of Aagolathaapanam (Global warming) with similar words. Maxgyan.com is an online malayalam english dictionary. Know the answer of what is the meaning of Aagolathaapanam Global warming in malayalam, translate Aagolathaapanam 

  16. യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടിക

    യുദ്ധം എത്രയും പെട്ടെന്ന് തീർന്നാൽ എത്രയും വേഗം തിരികെ പോയി ...

  17. തുഞ്ചത്തെഴുത്തച്ഛൻ

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  18. നേർപഥം വാരിക

    സ്ത്രീ സുരക്ഷ: ഇരുട്ടില്‍ തപ്പുന്ന കേരളീയ സമൂഹം സുഫ്‌യാന് ...

  19. Agolathapanam essay in malayala m

    Agolathapanam essay in malayala m Get the answers you need, now! Delores6236 Delores6236 17.08.2020 English Secondary School answered Agolathapanam essay in malayala m See answers Advertisement

  20. ഓണപ്പൂക്കളം

    ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണ്ണാഭവും ...

  21. Malayalam

    Malayalam - the Language from God's Own Country. Malayalam is an Indian language which is mainly spoken in the state of Kerala. It is one of the main languages in India and was declared as a classical language by the Government in 2013. Malayalam belongs to the Dravidian family of Languages. It shares a close relationship and resemblance ...

  22. Arabi Malayalam

    Arabi Malayalam (also called Mappila Malayalam [1] [2] and Moplah Malayalam) is the traditional Dravidian language [3] of the Mappila Muslim community.It is spoken by several thousand people, predominantly in the Malabar Coast of Kerala state, southern India. The form can be classified as a regional dialect in northern Kerala, or as a class or occupational dialect of the Mappila community.

  23. PDF The origin of Malayalam Language- The Linguistic theories

    ndyam,Keralam and Karnatakam, after the age of Mahabali. Tel. gu,kannada and Malayalam became independent languages. The language in the Chola Pandya r. the proto Dravidian language.The main arguments were,-a ending words. ' a' is a vowel and ' ai' is a vowel closure. 'a ' is easy to pr.